Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാലറി ചലഞ്ച്: സുപ്രീംകോടതിയിലും പിണറായി സര്‍ക്കാര്‍ നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 02:01 pm IST
in Kerala

ന്യൂദല്‍ഹി: സാലറി ചലഞ്ചില്‍ പിണറായി സര്‍ക്കാരിന് സുപ്രീം കോടതിയിലും കനത്ത തിരിച്ചടി. വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. 

വിസമ്മതപത്രം നല്‍കണമെന്നത് വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വ്യവസ്ഥയാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പല കാരണങ്ങളാല്‍ പണം നല്‍കാന്‍ സാധിക്കാത്തവരുണ്ട്. വിസമ്മതപത്രം നല്‍കി മറ്റുള്ളവരെ അറിയിച്ച് അവര്‍ അപമാനിതരാകേണ്ട കാര്യമില്ല. പണം നല്‍കാന്‍ കഴിയുന്നവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. എന്തിനാണ് സര്‍ക്കാര്‍ വാശിപിടിക്കുന്നതെന്നും കോടതി ചോദിച്ചു.

സുപ്രീംകോടതി ജഡ്ജിമാര്‍ എന്ന നിലയില്‍ തങ്ങള്‍ 25,000 രൂപ വീതം നല്‍കിയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ആ തുക നല്‍കുന്നത് ഞങ്ങള്‍ക്ക് സമ്മതമല്ലായിരുന്നുവെന്നു കരുതുക. അത് പ്രഖ്യാപിച്ച് സ്വയം അപമാനിതര്‍ ആകുന്നത് എന്തിന്? 22ന് മുന്‍പ് വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ ശമ്പളം പിടിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. അതെങ്ങനെ ശരിയാകും? അദ്ദേഹം ചോദിച്ചു. നിര്‍ബന്ധിച്ചു വിസമ്മതപത്രം വാങ്ങിക്കുകയല്ല ചെയ്യേണ്ടതെന്നും ഓരോരുത്തരും സാധിക്കുന്നത് നല്‍കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് വിനീത് ശരന്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ ഉത്തരവില്‍ വിസമ്മതപത്ര വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വാദിച്ചു. ആരെങ്കിലും അതിനെ ചോദ്യം ചെയ്താല്‍ അപ്പോള്‍ പരിശോധിക്കാമെന്ന് കോടതി മറുപടി നല്‍കി. 

വിസമ്മതപത്രം നല്‍കുന്നവര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയില്‍നിന്ന് ലഭിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന വിജ്ഞാപനത്തിലെ പത്താം വകുപ്പ് ഈ മാസം ഒന്‍പതിനാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയായിരുന്നു അപ്പീല്‍. വിജ്ഞാപനത്തിനെതിരെ എന്‍ജിഒ സംഘാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയില്‍നിന്ന് ലഭിച്ചതിനേക്കാള്‍ വലിയ വിമര്‍ശനമാണ് സുപ്രീംകോടതിയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ചത്. 

പണം ദുരിതാശ്വാസത്തിന് ചെലവിടുമെന്ന് ഉറപ്പില്ലെന്നു കോടതി

സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് സുപ്രീംകോടതി നടത്തിയത്. പണം ദുരിതാശ്വാസത്തിന് തന്നെയാണോ ഉപയോഗിക്കുന്നത് എന്നതില്‍ നല്‍കുന്നവര്‍ക്ക് ഒരുറപ്പുമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ ചേംബറിലേക്ക് വന്നാല്‍ മതി. വാങ്ങിയ ആവശ്യത്തിന് തന്നെ പണം ഉപയോഗിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്, അദ്ദേഹം വിശദീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള പണം ഇടത് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.