Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിഎംഎസ് രാപ്പകല്‍ സമരം സമാപിച്ചു കേരളത്തിലേത് സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ : ആര്‍.രഘുരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 10:16 pm IST
in Kannur

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ മനുഷ്യാവകാശ ധ്വംസനത്തിനും പ്രളയത്തിന്റെ മറവിലുള്ള പിടിച്ചുപറിക്കും സാമൂഹ്യപെന്‍ഷനുകള്‍ പിന്‍വലിച്ചതിനുമെതിരെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ രണ്ടു ദിവസമായി ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാപ്പകല്‍ സത്യഗ്രഹ സമരം ഇന്നലെ ഉച്ചയോടെ സമാപിച്ചു. സമാപന പരിപാടി ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ സ്വന്തക്കാരായ പാര്‍ട്ടിക്കാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണെന്ന് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് രഘുരാജ് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സാമൂഹ്യ പെന്‍ഷനുകളായ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍,വിധവാ പെന്‍ഷന്‍ എന്നിവയാണ് നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് കേരളത്തിലെ പ്രളയം. അര്‍ദ്ധരാത്രി 12 മണിക്ക് മുന്നറിയിപ്പുകളില്ലാതെയാണ് ഒട്ടുമിക്ക ഡാമുകളും സര്‍ക്കാര്‍ തുറന്നുവിട്ടത്. 1200 കോടിയുടെ വൈദ്യുതിയുണ്ടാക്കാനായി 400ലധികം മനുഷ്യ ജീവനുകള്‍ ബലികൊടുക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിവെയ്‌ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കേരളജനതയെ ഭരണകൂടം വഞ്ചിക്കുകയായിരുന്നു. 

എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തെ 25 വര്‍ഷം പിന്നോട്ടടുപ്പിച്ചിരിക്കുകയാണ്. എല്ലാ വിഷയങ്ങളിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രബോധമില്ലാത്തവരാണ് സിപിഎം നേതാക്കള്‍. രാജ്യത്തെ നാല്‍പ്പത് ലക്ഷം വരുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ആയമാര്‍ക്കും കേന്ദ്രം ശമ്പളം വര്‍ധിപ്പിച്ചത് ബിഎംഎസിന്റെ ശക്തമായ സമ്മര്‍ദ്ദഫലമായാണ്. കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്. എന്നാല്‍ കേരളത്തിലെ അംഗനവാടി വര്‍ക്കര്‍മാര്‍ ഇതിലും ഉയര്‍ന്ന ജീവിതനിലവാരമുളളവരാണെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ദ്ധനവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്തെ 50 ശതമാനം വരുന്ന സാധാരണക്കാരായ തൊഴിലാളികളുള്‍പ്പെടെയുളള ജനവിഭാഗങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളെയാണ് കാണിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്‌ക്ക് കാരണം സംസ്ഥാനം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫ് സിഐടിയുമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം.വേണുഗോപാല്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.കൃഷ്ണന്‍, എ.പി.പുരുഷോത്തമന്‍, വനജാ രാഘവന്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.ശ്രീജിത്ത്, പി.രഞ്ചന്‍, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.