Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം: തീരുമാനം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:43 am IST
in Kerala

ഇടുക്കി: കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമികയ്യേറ്റം സംബന്ധിച്ച ഹിയറിങ് ദേവികുളം സബ്കളക്ടര്‍ക്ക് മുമ്പാകെ നടക്കുന്നതിനിടെ കേസില്‍ അവിചാരിത വഴിത്തിരിവ്. ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട വിവാദമായ കൊട്ടക്കാമ്പൂര്‍ ഭൂമികൈയേറ്റം സംബന്ധിച്ച തീരുമാനം ഇനി ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കും എടുക്കുക. 

കഴിഞ്ഞദിവസം നടന്ന ഹിയറിങിനിടെ ഇതുസംബന്ധിച്ച േൈഹക്കാടതി ഉത്തരവ് കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ദേവികുളം സബ്കളക്ടര്‍ക്ക് നല്‍കി. ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.പി. ജയിംസാകും ഈ കേസ് ഇനി പരിഗണിക്കുക. ഇതോടെ വിഷയത്തില്‍ രാഷ്‌ട്രീയ ഇടപെടലിനുള്ള സാധ്യത കൂടുമെന്നും വിലയിരുത്തപ്പെടുന്നു. വ്യാജ മുക്ത്യാര്‍ സംഘടിപ്പിച്ച് കയ്യേറ്റഭൂമിക്ക് പട്ടയം ഉണ്ടാക്കിയെന്നതാണ് കേസ്. ഈ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളിലും ദുരൂഹതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.

ഭൂമിയുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ദോഷകരമാണെന്നും ആയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് ജോയ്‌സ് ജോര്‍ജ് ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീണറുടെ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഈ കേസില്‍ ദേവികുളം സബ്കളക്ടറുടെ എല്ലാ നടപടികളും നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടു. 

ജോയ്സ് ജോര്‍ജിന്റെ അച്ഛന്റെ പേരില്‍ രേഖകളുണ്ടെന്ന് അവകാശപ്പെടുന്ന 28 ഏക്കറോളം വരുന്ന ഭൂമിയുടേത് വ്യാജപട്ടയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് റദ്ദാക്കി ദേവികുളം സബ്കളക്ടര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നടപടിയെന്ന് കാട്ടി ജോയ്‌സ് ജോര്‍ജ് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വീണ്ടും ഇവരുടെ ഭാഗം കേട്ട് നടപടി എടുക്കണമെന്ന് മുന്‍ ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ സബ്കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇത് പ്രകാരം ജോയ്സ് ജോര്‍ജ് എംപി, അനൂപ ജോര്‍ജ്, മേരി ജോര്‍ജ്, രാജീവ് ജ്യോതിഷ് ജോര്‍ജ്, ജിസ എന്നീ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ഹിയറിങ് നടത്തുകയും ചെയ്‌തെങ്കിലും എല്ലാ സിറ്റിങുകളിലും കക്ഷികള്‍ക്കായി അഭിഭാഷകരായിരുന്നു എത്തിയത്. ഒന്നാമത്തെ ഹിയറിങിനിടെ ഭൂമിയുടെ യഥാര്‍ഥ ഉടമകളെ ഹജരാക്കണമെന്ന് സബ്കളക്ടര്‍ ഉത്തരവിട്ടെങ്കിലും അവരും ഹാജരായിരുന്നില്ല. 

ഭരണത്തലപ്പത്തുള്ള സിപിഎം നേതാക്കളും സിപിഐയുടെ റവന്യൂ മന്ത്രിയും ജോയ്സ് ജോര്‍ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന നിലപാടുള്ളവരാണ്. ഇക്കാര്യം പലവട്ടം അവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ ഭാവി എന്താകുമെന്ന ആശങ്ക ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.