Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശി എന്നും വിവാദ നായകന്‍; സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:05 am IST
in Kerala

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമായ  പി.കെ. ശശിക്കെതിരായ  പീഡന പരാതി   ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ജില്ലാഘടകത്തിലെ പ്രമുഖര്‍ക്ക് പങ്ക്. ജില്ലയിലെ സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉടലെടുത്തതിന്റെ പ്രകടമായ സൂചനയാണിത്.

വിഎസ് പക്ഷത്തെ പ്രബലരെ  ഒതുക്കി പാര്‍ട്ടിയെ  പിണറായി പാര്‍ട്ടിയാക്കിയ ശശിക്കുനേരെ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ദൗര്‍ബല്യം തന്നെ ചിലര്‍ ആയുധമാക്കി. ജില്ലാസെക്രട്ടറി  സി.കെ. രാജേന്ദ്രനെപ്പോലും വകവക്കാതെ പാര്‍ട്ടിയില്‍  സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുന്ന ശശി എന്ന മാടമ്പിക്കുള്ള ശിക്ഷയാണിതെന്നാണ് ഒരു പ്രമുഖ യുവനേതാവ് പ്രതികരിച്ചത്. പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനു പിന്നിലും ചില യുവനേതാക്കളാണ്.

 ജില്ലാസമ്മേളനത്തിനിടയില്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിക്കൊപ്പം നേതാവ് വിവിധസമയങ്ങളില്‍ നടത്തിയ അശ്ലീല സംഭാഷണത്തിന്റെ അഞ്ച് ഓഡിയോ ക്ലിപ്പിങ്ങും യുവതി മേല്‍കമ്മിറ്റിക്കു നല്‍കിയിട്ടുണ്ട്. ഈ തെളിവുകള്‍ നിഷേധിക്കാനാവാത്തതാണ്.   സംഭവം ഒതുക്കിതീര്‍ക്കാന്‍ ഒരുകോടി വാഗ്ദാനം നല്‍കിയതിന്റെ തെളിവും ഇതിലുണ്ട്.  

പിണറായി പക്ഷത്തെ ശക്തനാണ് ശശി. തനിക്കെതിരായ സകല നീക്കങ്ങളെയും ശശി തോല്‍പ്പിച്ചതും പിണറായിയോടുള്ള അടുപ്പത്തിലൂടെ. മണ്ണാര്‍ക്കാട് ഷൊര്‍ണൂര്‍ ഏരിയാകമ്മിറ്റികള്‍ക്കു കീഴിലെ പ്രവര്‍ത്തകരില്‍ നിന്ന് ശശിക്കെതിരെ സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ജില്ലാകമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. പരാതി പറഞ്ഞവരെയും ആരോപണമുന്നയിച്ചവരെയുമെല്ലാം ഉരുക്കുമുഷ്ടി ഉപയോഗിച്ചും സാമ്പത്തികസഹായം വാഗ്ദാനം നല്‍കിയും ഒതുക്കുകയായിരുന്നു. 

മുതിര്‍ന്ന നേതാക്കളായ ആര്‍. ചിന്നക്കുട്ടന്‍, പി.കെ. സുധാകരന്‍, മുന്‍ എംഎല്‍എ ഹംസ എന്നിവരെയെല്ലാം സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്തുകളയാന്‍ ശശിക്ക് അധികസമയം വേണ്ടിവന്നില്ല. 

 പരാതികൊടുക്കാതിരിക്കാന്‍ യുവതിക്കുമേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എങ്കിലും പരാതിയായി. ഇത്  ഇപ്പോള്‍ പുറത്തായതിന് രണ്ടു കാരണം.

പരാതിക്കാരിയായ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ സംസ്ഥാന വനിതാ സബ്കമ്മിറ്റിയിലേക്ക് പരിഗണിച്ചിരുന്നു. ഇവരുടെ പേരൊഴിവാക്കാന്‍ ശശി നിര്‍ദേശിച്ചു. സംഭവം പുറത്താകുമെന്ന് ഉറപ്പായതോടെ വലിയ സ്ഥാനവും പണവും വാഗ്ദാനം ചെയ്തു. 

ജില്ലാക്കമ്മിറ്റി  പി.കെ. ശശിയുടെ നിയന്ത്രണത്തിലാണ്. ഈ അപ്രമാദിത്വം അവസാനിപ്പിക്കണമെന്ന ആഗ്രഹം ചില ന്യൂജന്‍  നേതാക്കള്‍ക്കുണ്ട്. ഷൊര്‍ണൂര്‍ എംഎല്‍എ സ്ഥാനം ആഗ്രഹിച്ച പി.കെ. സുധാകരനടക്കം മൂന്ന് പ്രധാന നേതാക്കള്‍ ഇപ്പോള്‍ ജില്ലാസെക്രട്ടറിയേറ്റിന് പുറത്താണ്. ഇവരുടെയും ഒരു എംപിയുടെയും ആശീര്‍വാദത്തോടെ യുവനേതാക്കള്‍ നടത്തിയ ഓപ്പറേഷനാണിതെന്നാണ് ശശിയെ തുണയ്‌ക്കുന്നവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.