Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന്റെ ആദ്യസഹായം തന്നെ വലിയ തുക : പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 08:38 am IST
in Kerala

കൊച്ചി: പ്രളയത്തില്‍ കേന്ദ്രം അവഗണിച്ചുവെന്നും ആവശ്യത്തിന് സഹായം നല്‍കിയില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ക്ക് ചുട്ട മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം. കേന്ദ്രം വലിയ സഹായം തന്നെയാണ് നല്‍കിയതെന്ന് അദ്ദേഹം ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചു.

അഭിമുഖത്തില്‍ നിന്ന്

ചോദ്യം: കേന്ദ്രം നല്‍കിയ ധനസഹായം പര്യാപ്തമാണെന്ന് തോന്നുന്നുണ്ടോ? രണ്ടായിരം കോടി അടിയന്തര സഹായം ചോദിച്ചപ്പോള്‍ 600 കോടിയാണ് നല്‍കിയത്.

ഉത്തരം: കേന്ദ്ര സഹായം ഒരിക്കലും ഒരൊറ്റ തവണയായി ലഭിക്കാറില്ല. അത് ഘട്ടം ഘട്ടമായിട്ടാണ് കിട്ടുക. കേന്ദ്രം പ്രഖ്യാപിച്ചത് മുന്‍കൂര്‍ സഹായമാണ്, അതുതന്നെ നല്ലൊരു തുകയാണ്. ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ നൂറു കോടി പ്രഖ്യാപിച്ചു. പിന്നീട് പ്രധാനമന്ത്രി വന്നപ്പോള്‍ 500 കോടി പ്രഖ്യാപിച്ചു. അത് സാധാരണ സഹായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കേന്ദ്രം കേരളത്തോട് എങ്ങനെ അനുഭാവത്തോടെ’- പെരുമാറിയെന്നതാണ് ഇത് കാണിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രം സൈനികരെയും ഉപകരണങ്ങളും അയച്ചുനല്‍കി. നാശനഷ്ടം വിലയിരുത്തി സാമ്പത്തിക സഹായം പ്രഖ്യാപിക്കുമ്പോഴും ഇതേ സമീപനമാണ് പ്രതീക്ഷിക്കുന്നതും.

ചോദ്യം: യുഎഇയില്‍ നിന്നുള്ള 700 കോടി സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായല്ലോ?  യുഎഇ 700 കോടി വാഗ്ദാനം ചെയ്‌തെന്നാണ് ആഗസ്ത് 21ന് താങ്കള്‍ പറഞ്ഞത്. എന്നാല്‍ ദല്‍ഹിയിലെ യുഎഇ നയതന്ത്രപ്രതിനിധി അഹമ്മദ് അല്‍ ബന്ന, കൃത്യമായ തുകയൊന്നും പ്രഖ്യാപിച്ചില്ലെന്നാണ് പറഞ്ഞത്.

 ഉത്തരം: ഒരാശയക്കുഴപ്പവുമില്ല. 700 കോടിയില്‍ കൂടുതല്‍ അവര്‍ വാഗ്ദാനം ചെയ്താല്‍ എന്താ? തുക അന്തിമമല്ലെന്ന് അവര്‍ പറയുമ്പോള്‍ ഒരു സഹായവും നല്‍കില്ലെന്നല്ലല്ലോ അര്‍ഥം. യുഎഇ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒരു പ്രശ്‌നമാണത്. യുഎഇ പ്രസിഡന്റും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയാണത്. എനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യമാണ് വെളിപ്പെടുത്തിയതെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 700 കോടി നല്‍കാന്‍ യുഎഇ സന്നദ്ധമാണെന്ന് പ്രവാസി വ്യവസായി യൂസുഫ് അലിയാണ് പറഞ്ഞത്. ഈദ് ആശംസിക്കാന്‍ യുഎഇ പ്രസിഡന്റിനെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹത്തിനെ ഇത് അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. വിഷയത്തില്‍ വിവാദത്തിന്റെ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആ വിവരം തെറ്റാണെങ്കില്‍ ആരാണ് അത് പറയേണ്ടത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അല്ലേ?  പ്രധാനമന്ത്രി നരേന്ദ്ര മോദിയോ യുഎഇ പ്രസിഡന്റോ അങ്ങനെ ചെയ്യണം. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് ഇരുവരും പറഞ്ഞിട്ടില്ല. അതിനാല്‍  ആ സഹായം ലഭിക്കുമെന്നും സ്വീകരിക്കാന്‍ കേന്ദ്രം  അനുവദിക്കുമെന്നുമുള്ള പ്രതീക്ഷയാണ് എനിക്ക്. 

ചോദ്യം: എന്നാല്‍ തുകയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് യുഎഇ പ്രതിനിധി പറഞ്ഞത്? 

ഉത്തരം: യുഎഇ സഹായിക്കുമെന്ന വാഗ്ദാനം അദ്ദേഹം നിരസിച്ചിട്ടില്ല.

ചോദ്യം: നിഷേധിച്ചിട്ടില്ല, പക്ഷെ തുകയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്.

ഉത്തരം: ഞാന്‍ അതേപ്പറ്റിയാണ് പറഞ്ഞത്. തുകയുടെ കാര്യത്തില്‍ തീരുമാനം ആയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുകയുണ്ടെങ്കിലോ? അതിനെ നിങ്ങള്‍  പോസിറ്റീവായി കാണണം. ഞാന്‍ പറഞ്ഞ തുകയേക്കാള്‍ കുറഞ്ഞ തുകയാകും ലഭിക്കുകയെന്ന് താങ്കള്‍ എന്തിനാണ് കരുതുന്നത്.? 

പ്രത്യേക ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.