Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അവസാനത്തെ ആളെയും സുരക്ഷിതരാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:06 am IST
in Special Article

“പ്രളയബാധിത പ്രദേശമായ തൃശ്ശൂര്‍ കുണ്ടൂര്‍, കൊച്ചുകടവ് എന്നീ സ്ഥലങ്ങളിലേക്ക് ശുചീകരണത്തിന് എത്തിയ സേവാഭാരതി മലപ്പുറം ജില്ലയിലെ പ്രവര്‍ത്തകരാണിവര്‍. ഒരു ദിവസത്തെ സേവാ പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ മാളയിലെത്തിയത്.പ്രദേശത്തെ ജനങ്ങളുടെ വിഷമാവസ്ഥ കണ്ടപ്പോള്‍ തങ്ങളുടെ ജോലിയും, കുടുംബവും മറ്റ് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് സേവനം അഞ്ചാം ദിവസത്തിലും തുടരുകയാണിവര്‍. മലപ്പുറം ആര്‍ എസ് എസ് ജില്ലാ സഹകാര്യവാഹ് ശ്രീനിവാസന്‍, മലപ്പുറം ഖണ്ഡ് കാര്യവാഹ് സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരാണ് സേവാ പ്രവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നത്”

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വിശ്രമമില്ലാതെ ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍. കഴുത്തറ്റം വെള്ളത്തില്‍ മൂന്ന് കിലോമീറ്ററോളം നീന്തിയാണ് കോട്ടയം ജില്ലയിലെ നെടുമ്പ്രത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ നിരവധി പേരെ രക്ഷിച്ചത്. ഒറ്റപ്പെട്ട് വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു അവര്‍.  

നെടുമ്പ്രം വൈക്കത്തില്ലത്ത് കോച്ചാരിമുക്ക് ഭാഗത്ത് അമ്പാടിയില്‍ ഹരീന്ദ്രന്റെ അമ്മ പി. കമലാക്ഷിയമ്മ (85), പുളിക്കീത്തറയില്‍ പി.എസ്. കമലാക്ഷി (97) എന്നിവരെ ചങ്ങാടത്തില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്.  ബോട്ടും വള്ളവും ഇല്ലെങ്കിലും സഹജീവികളെ രക്ഷിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവര്‍ക്ക് വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാനായത്.

രണ്ട് വീടുകളിലായി ഇവര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് ചങ്ങനാശേരിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചത്. ഇവരെ കണ്ടെത്തിയ ശേഷം മുളംചങ്ങാടത്തില്‍ കയറ്റി വൈക്കത്തില്ലത്ത് എത്തിക്കുകയായിരുന്നു. ചങ്ങാടത്തിനു മുകളില്‍ വലിയ പാത്രത്തില്‍ ഇരുത്തിയാണ് പ്രായമായ ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. അഞ്ചു മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. 

ഹൃദ്രോഗിയായ ഹരീന്ദ്രന്‍, അദ്ദേഹത്തെ പരിചരിക്കാനായി വീട്ടിലുണ്ടായിരുന്ന ഹോം നഴ്സ് രമണിയമ്മ എന്നിവരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. നിരണം പഞ്ചായത്ത്മുക്ക് തോട്ടടി, തേവേരി ഭാഗം എന്നിവിടങ്ങളില്‍  കഴുത്തറ്റം വെള്ളത്തില്‍ നീന്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷണവും വെള്ളവുമടക്കം വിതരണം ചെയ്തത്.

തൃക്കൊടിത്താനത്തെ  അരുണ്‍ എസ്. കുമാര്‍, ലെനിഷ്‌കുമാര്‍, സുഭാഷ് പി.വി, മനോജ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. നെടുമ്പ്രം, വെളിയനാട് പടിഞ്ഞാറെ മിത്രക്കരി,  കുന്നങ്കേരി, മിത്രക്കരി, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 85 ഓളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.