Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേരളകാശി, തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 03:01 am IST
in Samskriti

പിതൃമോക്ഷമേകുന്ന ശിവചൈതന്യം നിറഞ്ഞ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്‌ക്ക് സമീപമുള്ള ആനിക്കാട് ഗ്രാമത്തിലെ തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രം. ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതം മഹാദേവന്‍ സ്വയംഭൂവായി ഒരുപീഠത്തില്‍ കുടികൊള്ളുന്ന ഈ പുരാതന ക്ഷേത്രവും, വടക്കുഭാഗത്തുള്ള തീര്‍ത്ഥക്കരയും ഐതിഹ്യ പ്രസിദ്ധങ്ങളാണ്.

ഐതിഹ്യം

ഒരിക്കല്‍ ഭക്തശിരോമണികളായ രണ്ട് വൃദ്ധ ബ്രാഹ്മണര്‍ ജന്മസാഫല്യത്തിനായി കാശീയാത്രയ്‌ക്കു പുറപ്പെട്ടു. മാര്‍ഗമധ്യേ വനപ്രദേശത്തെത്തിയ അവര്‍ രോഗം ബാധിച്ച് അവശയായ ഒരു പശുവിനെ കണ്ടു. മനസ്സലിഞ്ഞ ഒരു ബ്രാഹ്മണന്‍, പശുവിനെ ശുശ്രൂഷിച്ചു രോഗവിമുക്തി വരുത്തിയിട്ടേ തുടര്‍ന്നു യാത്രയുള്ളൂവെന്ന് തീരുമാനിച്ചു. എന്നാല്‍ അപരനാകട്ടെ  കാശിക്ക് പുറപ്പെട്ടു.

ബ്രാഹ്മണന്റെ ദീര്‍ഘനാളത്തെ ശുശ്രൂഷകൊണ്ട് പശു പൂര്‍ണ സുഖം പ്രാപിച്ചു. സുഹൃത്തുമൊരുമിച്ചുള്ള കാശിയാത്ര മുടങ്ങിയതില്‍ അദ്ദേഹത്തിനു വിഷമമുണ്ടായിരുന്നു. എന്നാല്‍ ഒരു പശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി ആ മനസ്സില്‍ നിറഞ്ഞു. ഒരു ദിവസം പശുവിനെ തലോടിക്കൊണ്ടിരുന്ന ബ്രാഹ്മണനു മുന്‍പില്‍ പശുവിന്റെ കുളമ്പ് കൊണ്ട്, അതേ കുളമ്പിന്റെ ആകൃതിയില്‍ പാറയില്‍ വിടവുണ്ടായി. അതിലൂടെ ജലപ്രവാഹവും. 

അത്ഭുതസ്തബ്ധനായ ആ മഹാബ്രാഹ്മണനുമുമ്പില്‍ പത്നീസമേതനായി ശ്രീപരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. ‘ഹേ ബ്രാഹ്മണോത്തമാ! അങ്ങ് വിഷമിക്കേണ്ട. അങ്ങയുടെ സുഹൃത്തിന് കാശീ സ്നാനത്തിനുള്ള സമയം ആകുന്നതേയുള്ളൂ. നിങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഭക്തന്‍ എന്നറിയുവാന്‍ ശ്രീപാര്‍വതിയെ ഗോമാതാവിന്റെ രൂപത്തില്‍ നാം അയച്ചതാണ്. പരീക്ഷയില്‍ അങ്ങു വിജയിച്ചു. സഹജീവിയോടുള്ള സ്നേഹമാണ് യഥാര്‍ത്ഥ ഭക്തി എന്ന് മാലോകര്‍ക്ക് അങ്ങ് കാട്ടിക്കൊടുത്തു. ഈ കുളമ്പടിപ്പാടില്‍ നിന്നും പ്രവഹിക്കുന്നത് യഥാര്‍ത്ഥ കാശീതീര്‍ത്ഥം തന്നെയാണ്. ഈ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് എല്ലാ പിതൃകര്‍മങ്ങളും ഇവിടെ തന്നെ ചെയ്തുകൊള്ളൂ. കാശിയില്‍ ചെയ്യുന്നതിനു തുല്യഫലം അങ്ങയ്‌ക്ക് ലഭിക്കുന്നതാണ്’. ഇത്രയും അരുളിച്ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവദ് വചനങ്ങള്‍ അക്ഷരംപ്രതി പാലിച്ച്, പിതൃകര്‍മങ്ങളെല്ലാം അവിടെത്തന്നെ ചെയ്ത് അദ്ദേഹം തീര്‍ത്ഥക്കരയില്‍ തപസ്സനുഷ്ഠിച്ചു പരമഭക്തനായ യോഗീശ്വരനായിത്തീര്‍ന്നു.

ശ്രീപാര്‍വതിയുടെയും ഗോമാതാവിന്റെയും ഗംഗാമാതാവിന്റെയും സാന്നിധ്യം നിറഞ്ഞ തീര്‍ത്ഥവും യോഗീശ്വര സങ്കല്പവും ഈ തീര്‍ത്ഥക്കര പിതൃതര്‍പ്പണത്തിന് പ്രശസ്തമാക്കിത്തീര്‍ത്തു. ‘തിരുകുളമ്പായി’ എന്ന നാമം പിന്നീട് തിരുവുംപ്ലാവില്‍ എന്നറിയപ്പെട്ടു.

ഈ തീര്‍ത്ഥക്കരയില്‍ നിത്യവും ബലിതര്‍പ്പണ ചടങ്ങുകളുണ്ട്. അമാവാസിതോറും തിലഹോമം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുന്നു. തീര്‍ത്ഥക്കരയില്‍ ബലി ഇട്ട് ക്ഷേത്രത്തിലെത്തി സ്വയംഭൂവായ ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതനായ വിശ്വനാഥസ്വാമിയെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും തങ്ങള്‍ക്ക് ശ്രേയസ്സും ഉണ്ടാകുമെന്ന് ഭക്തജനങ്ങള്‍ ഉറച്ചുവിശ്വ സിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

പുതിയ വാര്‍ത്തകള്‍

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.