Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തിരുവസ്ത്രത്തില്‍ കുമിഞ്ഞുവരുന്ന പാപക്കറകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 08:24 am IST
in Special Article

ഫ്രാന്‍സിസ് മാര്‍പ്പാപ്പ  കൂടുതല്‍ മുട്ടുകുത്തുന്നത് അല്‍ത്താരയ്‌ക്കു മുന്നിലാണെങ്കിലും അത്രത്തോളം തന്നെ ഒരു പക്ഷേ അതില്‍ക്കൂടുതലായി തന്റെ ഉള്ളിലും അദ്ദേഹം മുട്ടുകുത്തുന്നുണ്ടെന്നു തോന്നുന്നു. കത്തോലിക്കാ സഭയിലെ ചില പുരോഹിതന്മാരുടെ കാമഭ്രാന്ത് വരുത്തിവെക്കുന്ന അപമാനവും പാപവും പൊറുക്കേണമേയെന്നാണ് ഉള്ളില്‍ മുട്ടുകുത്തി അദ്ദേഹം ദൈവത്തോടു പറയുന്നതെന്ന് ഇപ്പോള്‍ ആര്‍ക്കും മനസിലാകും. ദൈവ നിന്ദയുടെ അങ്ങേയറ്റത്തെ പാപക്കറയായി ഇന്നു കേരളം ചര്‍ച്ചചെയ്യുന്ന ബിഷപ്പും പുരോഹിതന്മാരുമൊക്കെ പ്രതികളായി ആരോപിക്കപ്പെടുന്ന ലൈംഗിക അരാജകത്വത്തിന്റെ റോള്‍ മോഡലുകള്‍ ചെറുതും വലുതുമായി ലോകത്ത് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തകാലത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കു മുന്‍പിരുന്ന ചില പാപ്പമാര്‍  കര്‍ദിനാള്‍മാരും ബിഷപ്പുമാരും ഉള്‍പ്പെടുന്ന ഉന്നത ശ്രേണിയിലുള്‍പ്പെടെയുളള വൈദികരുടെ ഇത്തരം വഴിപിഴച്ചപോക്കില്‍ ലോകത്തോടു തന്നെ മാപ്പിരന്നവരാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി തിരുവസ്ത്രം ധരിച്ച അനേകം വൈദികരാണ് ലൈംഗിക പേക്കൂത്തുകളില്‍പെട്ട് സഭയെ അപമാനിച്ചത്. ഇതിന്റെ പേരില്‍ കോടിക്കണക്കിനു ഡോളറുകള്‍് ഇരകള്‍ക്കു കൊടുക്കേണ്ടിവന്നു. ഇക്കാരണത്താല്‍ വസ്ത്രം ഊരിയവരും ജയിലില്‍പ്പോയവരുമുണ്ട്. സെമിനാരികളില്‍ വൈദിക പഠനത്തിനായി വന്നവരും അല്ലാത്തവരുമായ കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമൊക്കെയാണ് ഇങ്ങനെ  ഇരയാക്കപ്പെട്ടത്. 

ഇതിനിടയിലാണ്  അമേരിക്കയില്‍ കത്തോലിക്കാസഭയിലെ പ്രശസ്ത കര്‍ദ്ദിനാള്‍ തിയോഡര്‍ മാക് കാരിക് പീഡനക്കേസില്‍ അകപ്പെട്ട്  വത്തിക്കാന് തലവേദനയുണ്ടാക്കിയിരിക്കുന്നത്. എണ്‍പത്തെട്ടുകാരനാണ്  കര്‍ദ്ദിനാള്‍. ഇക്കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. മുന്‍പ് വാഷിംങ്ടണിലെ ആര്‍ച്ച് ബിഷപ്പായിരുന്ന അദ്ദേഹത്തിനെതിരെ നിരവധി കേസുകളാണ് ഇത്തരത്തില്‍ നിലവിലുള്ളത്. ഇതില്‍ പത്തുവയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചകേസും ഉള്‍പ്പെടും. വെള്ളിയാഴ്ച് കര്‍ദ്ദിനാള്‍് അയച്ചുകൊടുത്ത രാജിക്കത്താണ് പാപ്പ അംഗീകരിച്ചത്. പതിനൊന്നുകാരനെ കൂടാതെ സെമിനാരിയിലെ മുതിര്‍ന്ന ചില വ്യക്തികളുമായും അദ്ദേഹം ഇത്തരം ബന്ധം തുടര്‍ന്നുപോന്നിരുന്നു.

തങ്ങള്‍ വൈദിക പട്ടത്തിനു സെമിനാരിയില്‍ പഠിക്കുന്നവേളയില്‍ കര്‍ദ്ദിനാള്‍ നിര്‍ബന്ധിച്ച് ന്യൂജെഴ്‌സിയിലെ ബീച്ച് ഹൗസില്‍ കൂടെ ശയിപ്പിച്ചിരുന്നുവെന്ന് അനേകര്‍ തെളിവു നല്‍കുകയുണ്ടായി. പതിറ്റാണ്ടുകളായിട്ട് ഇത്തരം പാപക്കറയില്‍ ജീവിക്കുകയായിരുന്നു അദ്ദേഹം എന്നാണ്  തെളിഞ്ഞിരിക്കുന്നത്. പതിറ്റാണ്ടിനുമുന്‍പ് നടന്ന ചില പീഡനത്തിന്റെ പേരില്‍ കാരികിനെ രക്ഷിക്കാനായി ന്യൂജെഴ്‌സിയിലെ രണ്ടു ഇടവകകള്‍ 2005ലും 2007ലും ഇരകള്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നതായി കഴിഞ്ഞിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. കാനോന്‍ വിചാരണ നേരിടാനിരിക്കുന്ന ഈ വേളയില്‍ പ്രാര്‍ഥനയും പശ്ചാത്താപവുമായി കഴിയാനാണ് പ്രാന്‍സിസ് മാര്‍പ്പാപ്പ കര്‍ദ്ദിനാളിനു നല്‍കിയിരിക്കുന്ന ഉപദേശം. 

ഇക്കഴിഞ്ഞ  ജൂണ്‍ 20 മുതല്‍ കര്‍ദ്ദിനാള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വത്തിക്കാന്‍ വിലക്കിയിരുന്നു. ഒപ്പം അന്വേഷണവും നടക്കുകയായിരുന്നു. വൈദിക സമൂഹത്തിലെ ഉന്നതര്‍ ഇടപെട്ട ഇത്തരം ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട് വലിയൊരു പ്രതിസന്ധിയാണ് അമേരിക്കയിലെ കത്തോലിക്കാസഭ നേരിട്ടുകൊണ്ടിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.