Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വന-പരിസ്ഥിതി നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:18 am IST
in Vicharam

പരിസ്ഥിതിയോടു മനുഷ്യന്‍ കാട്ടുന്ന അനീതികളുടെ പരിണതിയെന്ന പോലെ ഭീകരമായ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിട്ടും പരിസ്ഥിതിക്ക് തീര്‍ത്തും ഹാനികരമാകുന്ന രീതിയില്‍ തോട്ടങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും സംബന്ധിച്ച് സര്‍ക്കാര്‍ ചില ആശങ്കപ്പെടുത്തുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതായി ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന സമിതി നിരീക്ഷിച്ചു.

കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) ആക്ടിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയത്, പരിസ്ഥിതിക്ക് സാരമായ പരുക്കേല്‍പ്പിക്കുന്നതാണെന്ന് ഭാരതീയ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. ഈ നടപടി വ്യാപകമായ പരിസ്ഥിതി നശീകരണത്തിന് ഇടയാക്കുന്നതാണ്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. നിയമപരമായി പാറഖനനം സാധ്യമല്ലാത്തയിടത്തേക്ക് കോര്‍പ്പറേറ്റ് ലോബികള്‍ക്ക് പ്രവേശനം നല്‍കി പരിസ്ഥിതിയെ ആകെ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

സീനിയറേജ് അടച്ച് മുറിക്കേണ്ട റബര്‍ മുറിക്കാന്‍ തോട്ടങ്ങള്‍ തയ്യാറാണെന്നിരിക്കേ സൗജന്യമായി മുറിക്കാന്‍ അനുവാദം കൊടുക്കുന്നത് പൊതുഖജനാവിന് കോടിക്കണക്കിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതു കൂടാതെ തോട്ടഭൂമിക്കുമേല്‍ സര്‍ക്കാരിനുള്ള അധികാരം നഷ്ടപ്പെടുത്താന്‍ വഴിതെളിക്കുന്നതുമാണ്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നു സംശയിക്കുന്നു.

വന്‍ തോട്ടങ്ങളിലെ ലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളുകള്‍ക്കു വീടു വച്ചു നല്‍കുന്നതിന് തോട്ടം കൈവശം വച്ചിരിക്കുന്നവരുമായി കരാറുണ്ടാക്കാനുള്ള നീക്കം തര്‍ക്കഭൂമിയായ തോട്ടങ്ങളുടെ മേല്‍ സ്വകാര്യമുതലാളിമാരുടെ അവകാശവാദത്തെ അംഗീകരിച്ചു കൊടുക്കുന്നതിലേക്കാകും നയിക്കുക. ഇതുവഴി തൊഴിലാളികളെ സംരക്ഷിക്കാനുള്ള തോട്ടം കൈവശം വച്ചിരിക്കുന്നവരുടെ ഉത്തരവാദിത്വം ലഘൂകരിച്ചുകൊടുക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്.

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ക്ക് പാട്ടം പുതുക്കി നല്‍കാനുള്ള നീക്കവും ലേലത്തിലൂടെ സര്‍ക്കാരിനു ലഭിക്കാവുന്ന വന്‍ തുക നഷ്ടപ്പെടുത്തുവാനിടയാക്കുമെന്നും വനനിയമത്തില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കുന്നത് ക്വാറി മുതലാളിമാരെയും വനവിഭവത്തില്‍ താത്പര്യമുള്ള മറ്റു തത്പരകക്ഷികളെയും സഹായിക്കാനാണെന്നും വിചാരകേന്ദ്രം നിരീക്ഷിച്ചു. 

പരിസ്ഥിതിയോടു കാട്ടുന്ന ക്രൂരതയുടെ പരിണതിയെന്നപോലെ ഉരുള്‍ പൊട്ടലില്‍ കട്ടിപ്പാറയില്‍ 14 പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിനാശത്തിലേക്കു നയിക്കുന്ന തീരുമാനങ്ങളിലേക്കു പോകുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്.

തൊഴിലാളികളുടെ പേരുപറഞ്ഞ്, പരമ്പരാഗത വ്യവസായമേഖലയെ രക്ഷിക്കാനെന്ന വ്യാജേന വന്‍ അഴിമതിക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ഒത്തുകളിക്കയാണെന്നു സംശയിക്കുന്നു. പരിസ്ഥിതിയോടുള്ള ക്രൂരതയ്‌ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് കേരളജനതയോടു സര്‍ക്കാര്‍ കാട്ടുന്ന ക്രൂരതയാണെന്നും അതിനായി തൊഴിലാളിക്ഷേമത്തെയും തോട്ടങ്ങളുടെ പുനരുജ്ജീവനത്തെയും മറ്റും കൂട്ടുപിടിക്കുന്നത് വന്‍ അഴിമതിയുടെ മേല്‍ ആരുടെയും ദൃഷ്ടി പതിയാതിരിക്കാനാണെന്നും ഭാരതീയവിചാരകേന്ദ്രം ആശങ്ക രേഖപ്പെടുത്തി. പരിസ്ഥിതിനശീകരണത്തിനുള്ള ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിചാരകേന്ദ്രം ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.