Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാദശ ഭക്തിമാര്‍ഗ്ഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 02:46 am IST
in Samskriti

”ഗുണമാഹാത്മ്യസക്തി രൂപാസക്തി പൂജാസക്തി സ്മരണാസക്തി ദാസ്യാസക്തി സഖ്യാസക്തി കാന്താസക്തി വാല്‍സല്യാസക്തി ആത്മനിവേദനാ

സക്തി തന്മതയാസക്തി പരമവിരഹാസക്തി രൂപാ

 ഏകധാളപി ഏകാദശധാഭവതി”-

ഭഗവത്ഗീതയിലെ വിവിധ ഭക്തി മാര്‍ഗങ്ങളെക്കുറിച്ച് ശ്രീനാരദമഹര്‍ഷി ഈ സൂത്രത്തില്‍ വിവരിക്കുന്നു.

ഭഗവത് മാഹാത്മ്യങ്ങള്‍ കീര്‍ത്തനം ചെയ്യുക, ഭഗവാന്റെ രൂപത്തിലും സൗന്ദര്യത്തിലും ആകൃഷ്ടനാവുക, ഭഗവാനെ നിരന്തരം പൂക്കുക, സദാഭഗവാനെത്തന്നെ സ്മരിക്കുക, ദാസ്യഭാവത്തില്‍ എല്ലായ്‌പ്പോഴും ഭഗവത്കാര്യങ്ങള്‍ ചെയ്യുക, ഭഗവാനുമായി സഖ്യഭാവത്തില്‍ പെരുമാറുക,  ഭഗവാനെ കാന്തനായി കരുതി സ്‌നേഹിക്കുക,കൊച്ചുകുഞ്ഞുങ്ങളൊടെന്നപോലെ വാല്‍സല്യപൂര്‍വം, ഭഗവാനെ ലാളിക്കുക, സ്വയം ഭഗവാനിലേക്കു സമര്‍പ്പിക്കുക, ഭഗവാനുമായി താദാത്മ്യം പ്രാപിക്കുക, ഭഗവാന്റെ വിരഹത്തെയോര്‍ത്ത് വിലപിക്കുക ഇങ്ങിനെ പതിനൊന്നു ഭക്തി മാര്‍ഗങ്ങളെക്കുറിച്ചാണ് ശ്രീനാരദന്‍ ഇൗ സൂത്രത്തില്‍ പ്രതിപാദിക്കുന്നത്.

ഭാഗവതത്തില്‍ പ്രഹ്‌ളാദന്‍ ഭക്തിക്ക് ഒന്‍പതു മാര്‍ഗങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്. നാരദര്‍ അത് പതിനൊന്നാക്കി. ഭക്തപ്രഹ്‌ളാദന്‍ വിവരിക്കുന്ന ഒന്‍പത് മാര്‍ഗങ്ങള്‍.

”ശ്രവണം, കീര്‍ത്തനം വിഷ്‌ണോര്‍സ്മരണം പാദസേവനം അര്‍ച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനണം”- എന്നിവയാണ്.

പ്രഹ്‌ളാദന്‍ വിവരിച്ച ചില മാര്‍ഗങ്ങള്‍ ശ്രീനാരദരും ഇതില്‍ വിവരിക്കുന്നു. കീര്‍ത്തനം, സ്മരണം, അര്‍ചനം, പാദസേവനം, സഖ്യം ആത്മനിവേദനം എന്നിവ. നാരദര്‍ ഇതില്‍ ശ്രവണത്തിനു പ്രാധാന്യം കൊടുത്തു പറഞ്ഞിട്ടില്ല.

എന്നാല്‍ ഭക്തിമാര്‍ഗത്തിന് ഒന്‍പതോ പതിനൊന്നോ മാര്‍ഗങ്ങള്‍ മാത്രമല്ലെന്ന് നാരദര്‍ വ്യക്തമാക്കുന്നു. തന്റെ ശിഷ്യനായ പ്രഹ്‌ളാദന്‍ വിവരിച്ചതുപോലെ ഒന്‍പതു മാര്‍ഗങ്ങള്‍ മാത്രമാണെന്നും നാരദര്‍ അംഗീകരിക്കുന്നില്ല. 

ഓരോരുത്തരും ഓരോ മാര്‍ഗമാണ് ഇതിനായി അവലംബിക്കുക എന്നാണ് ശ്രീനാരദരുടെ അഭിപ്രായം. ഒരേ മാര്‍ഗത്തെത്തന്നെ പൂര്‍ണമായി ആരും അവലംബിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ ഒരു പാതയുണ്ടാകും. ഇതെല്ലാം ശരിയുമാണ്. എന്നാല്‍ ഓരോ മാര്‍ഗത്തിന്റെയും വേഗവും വ്യത്യസ്തമാണ്. അതിനാല്‍ ലക്ഷ്യത്തിലെത്താനുള്ള സമയത്തില്‍ വ്യതിയാനം വരും. ഇതില്‍ വിവരിച്ച മാര്‍ഗങ്ങളില്‍ പലതും ഒരുമിച്ചുചേര്‍ത്തുള്ള ഒരു മാര്‍ഗമാണ് പലപ്പോഴും പലരും അവലംബിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.