Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫ്‌ളക്‌സ് നിരോധനം: നടപടി കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 08:54 pm IST
in Kannur

കണ്ണൂര്‍: റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ക്ലോറിനേറ്റഡ് ഫ്‌ളക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. രാഷ്‌ട്രീയപ്പാര്‍ട്ടികളുള്‍പ്പടെയുള്ള സംഘടനകള്‍ ഹാനികരമായ ഫ്‌ളക്‌സിന്റെ ഉപയോഗം നിയന്ത്രിക്കുമെന്ന് നിരവധി തവണ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് പൂര്‍ണ്ണമായും പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ഫ്‌ളക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിയന്ത്രിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ പിവിസി ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കും. പകരം റിസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതോ തുണിയിലുള്ളതോ ആയ പ്രചാരണ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളു.

താഴെത്തട്ടില്‍ പദ്ധതിയുടെ പ്രധാന്യമെത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും. അതോടൊപ്പം തന്നെ ഫ്‌ളക്‌സുകള്‍ ഉപയോഗിച്ച് പ്രിന്റിംഗ് നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കും. ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതരുടെ ഭാഗത്തു നിന്ന് കര്‍ശന നടപടിയുണ്ടാകും. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്ക് പകരം ജൂണ്‍ 5 മുതല്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ ബോര്‍ഡുകള്‍ സ്ഥാപിക്കും. എന്നാല്‍ ഈ പദ്ധതി എത്രമാത്രം വിജയിപ്പിക്കാനാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഫള്ക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരം ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റുകയെന്നതും ഒരു പരിധിവരെ അപ്രായോഗികമാണ്. 

നേരത്തെ രാഷ്‌ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് ഇലക്ട്രിക്ക് പോസ്റ്റുകളിലുള്‍പ്പെടെ പൊതുസ്ഥലത്തുള്ള പ്രചാരണ സാമഗ്രികള്‍ എടുത്ത് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയില്‍ പല പാര്‍ട്ടി ഗ്രാമങ്ങളിലും പോലീസിന് ഇത് സാധിച്ചിരുന്നില്ല. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് പോലീസിന് പൊതുസ്ഥലങ്ങളിലെ ചുമരെഴുത്തുകള്‍ നീക്കാന്‍ സാധിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത്തരം ഭയപ്പാടുകളുണ്ടാക്കുന്ന ബോര്‍ഡുകള്‍ നീക്കണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവുകളെ പൂര്‍ണ്ണമായും വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിക്കേറ്റവരുടെ ബോര്‍ഡുകള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സിപിഎം ഇതിനോട് പ്രതികരിച്ചത്. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റുമെന്ന് പറയുമ്പോഴും ഇതേ ആശങ്കതന്നെയാണ് നിലനില്‍ക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

പുതിയ വാര്‍ത്തകള്‍

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.