Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവരൊന്നിച്ചാലും ഭൂമി കുലുങ്ങാനൊന്നും പോകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:08 am IST
in Vicharam

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ജെഡിഎസും ഒന്നിച്ചതോടെ ബിജെപിയുടെ നില പരുങ്ങലിലാവുമെന്ന് പലരും നിരീക്ഷിക്കുന്നു. ഇവര്‍ ഒന്നിച്ചു നിന്നാല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാം എന്നാണ് പലരുടെയും അഭിപ്രായം. വസ്തുതകള്‍ പരിശോധിക്കാം.

പഴയ മൈസൂര്‍, തീരദേശം, ബെംഗളൂര്‍ സിറ്റി, സെന്‍ട്രല്‍ കര്‍ണാടക, ഹൈദ്രാബാദ് കര്‍ണാടക (ഹൈദരാബാദ് നൈസാമിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങള്‍), മുംബൈ കര്‍ണാടക (പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍) എന്നിങ്ങനെ ആറു മേഖലകളായാണ്  കര്‍ണാടക സംസ്ഥാനം തിരിക്കപ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് മേഖലകളിലും 2013ലേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഫലം. തീരദേശത്തെ 19 സീറ്റില്‍ 16ലും ബിജെപി ജയിച്ചു. മുംബൈ കര്‍ണാടക മേഖലയിലെ 44 സീറ്റില്‍,  2013ല്‍ ബിജെപിയ്‌ക്ക് 12 സീറ്റായിരുന്നു. 2018 ആയപ്പോള്‍ 26 ആയി.  മധ്യകര്‍ണാടകയിലെ 27ല്‍ 2013 ല്‍ നാല് സീറ്റേ ബിജെപിക്ക് ഉണ്ടായിരുന്നുള്ളു.  2018ല്‍ 21 ആയി.  

ബിജെപി ഇനി സ്വാധീനം വര്‍ദ്ധിപ്പിക്കണ്ടത് പഴയ മൈസൂര്‍ മേഖലയിലാണ്. 66 സീറ്റുള്ള ഇവിടെ നേരിയ സ്വാധീനമേ പാര്‍ട്ടിക്കുള്ളു. ജെഡിഎസും കോണ്‍ഗ്രസ്സും തമ്മിലാണ് ഇവിടെ മുഖ്യമായും മത്സരം നടന്നതും നടക്കുന്നതും. മേഖലയിലെ 66 സീറ്റില്‍ 15 എണ്ണമേ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിലും നേടാനായുള്ളു. 2013ല്‍ എട്ടു സീറ്റായിരുന്നു, ഇരട്ടിച്ചുവെന്ന് പറയാമെന്നുമാത്രം. 

ബിജെപിക്ക് മൈസൂര്‍ മേഖല ഭേദിക്കാന്‍ കടുപ്പമാര്‍ന്ന കോട്ടയായി തുടരുന്നു. ഇവിടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്, നരേന്ദ്ര മോദി തന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതു  ചാമരാജ് നഗറില്‍ നിന്നാക്കിയത്.  

വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഇവിടമാണ് ജെഡി എസിന്റെ സ്വാധീന മേഖല. അവര്‍ ആകെ ജയിച്ച 37ല്‍ 30 സീറ്റും  ഇവിടെ നിന്നായിരുന്നു. ജെഡിഎസ് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം നടന്നു പോന്നിരുന്ന ഇവിടെ അവര്‍ ഒന്നാവുമ്പോള്‍ ബിജെപിക്ക്  എന്നും അപ്രാപ്യമായിരുന്ന വലിയൊരു പ്രദേശത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവസരം ഒരുങ്ങുകയാണ്. അതായത്, ബിജെപി കടന്നുകയറുക സ്വാഭാവികമായും കോണ്‍ഗ്രസ് വോട്ട് ബാങ്കുകളിലേക്കാവും. ആത്യന്തികമായി നഷ്ടം സംഭവിക്കുക കോണ്‍ഗ്രസ്സിനാവും.

ബിജെപിക്കെതിരെ ഒന്നിച്ചു നിന്നാല്‍ നേട്ടം എന്ന കോണ്‍ഗ്രസ്-ജെഡിഎസ് കണക്കുകൂട്ടല്‍ ശരിയല്ലെന്നതിന് 2014 ലോകസഭാ തെരഞ്ഞെടുപ്പ്  തന്നെ തെളിവ്. രണ്ട് സീറ്റില്‍ മാത്രമാണ് ഒന്നിച്ചു നിന്നാലും അവര്‍ക്ക് അധികമായി മേല്‍ക്കൈ കിട്ടുക.  2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 122 സീറ്റുമായി കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു 2014ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ബിജെപിയ്‌ക്ക് 17ഉം കോണ്‍ഗ്രസ്സിന് ഒമ്പതുമായിരുന്നു സീറ്റ്. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരിക്കെ, ഇപ്പോള്‍, അങ്ങനൊരു അനുകൂല ഘടകവും സഖ്യത്തിനില്ലെന്നതും ഓര്‍ക്കണം. 

ഇതിനെല്ലാം പുറമെയാണ് മൂന്നാം സ്ഥാനക്കാരായ സഖ്യകക്ഷിക്ക് മുഖ്യമന്ത്രി പദം നല്‍കി പ്രീണിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ്സിനു ദേശീയ തലത്തിലെ മുന്നണി രാഷ്‌ട്രീയത്തില്‍ നഷ്ടപ്പെടുന്ന സ്വാധീനം.

ഒടുവില്‍, കക്ഷത്തില്‍ ഇരുന്നത് പോയി ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല എന്ന അവസ്ഥയാവും കോണ്‍ഗ്രസ്സിന്റേത്!

(മാനേജ്‌മെന്റ് പ്രൊഫഷണലായ ലേഖകന്‍ സാമൂഹ്യ-രാഷ്‌ട്രീയ വിഷയങ്ങളില്‍ ബ്ലോഗ് എഴുത്തുകാരനുമാണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.