Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുര്‍ഗ്ഗാദേവിയും ശതാക്ഷിയുമായ പരാശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 03:10 am IST
in Samskriti

ആദിപരാശക്തിയായ ദുര്‍ഗ്ഗാദേവി ഈ പേരില്‍   അറിയപ്പെടാനിടയായത് ശതാക്ഷി അവതാരത്തില്‍ കൂടിയാണ്. വേദങ്ങള്‍ അപഹരിച്ച  ദുര്‍ഗ്ഗമാസുരനെ ഹനിച്ച് വേദങ്ങള്‍ വീണ്ടെടുത്തപ്പോല്‍ പരബ്രഹ്മസ്വരൂപിണിയായ ദേവി ദുര്‍ഗ്ഗ എന്ന പേരില്‍ പ്രഖ്യാതയായി.

ബ്രഹ്മാവിന്റെ വരദാനത്താല്‍ നാലുവേദങ്ങളെയും അപഹരിക്കുകയും ദേവന്മാരെ പരാജയപ്പെടുത്തുകയും ചെയ്ത അതിശക്തിമാനായ ഒരു അസുരനായിരുന്നു ദുര്‍ഗ്ഗമാസുരന്‍. ലോക്ത്രയത്തെയും വിറപ്പിച്ചുകൊണ്ടാണ് ഈ അസുരന്‍ ജീവിതം നയിച്ചത്.

വേദങ്ങളുടെ അഭാവത്താല്‍ സകല പ്രവൃത്തികളും നിഷ്ഫലമായി. ദാനവും തപസ്സും യാഗവും ഒന്നും ഉണ്ടായില്ല. നൂറുകൊല്ലം ഭൂമിയില്‍ മഴ ഇല്ലാതായി. വിശപ്പും ദാഹവുംകൊണ്ട് എല്ലാവരും വലഞ്ഞു. നദികളും കുളങ്ങളും കിണറുകളും തടാകങ്ങളും ഉണങ്ങിവരണ്ടു. വൃക്ഷലതാദികള്‍ ഉണങ്ങി. വരള്‍ച്ച കൊണ്ടു സകലരും അതീവദുഃഖിതരായി. ദേവന്മാര്‍ യോഗമായയായ പരമേശ്വരിയെ ശരണം പ്രാപിച്ചു സ്തുതിച്ചു.

സകലരുടേയും ദുഃഖങ്ങള്‍ കണ്ട് കരുണാമയിയായ ദേവി അനന്തമായ അക്ഷി(കണ്ണ്)കളോടുകൂടിയ ശരീരം ദര്‍ശന യോഗ്യമാക്കി. വില്ലും അമ്പും താമരയും ഫലമൂലങ്ങളും നാലു കൈയിലും പിടിച്ച് കരുണാപൂര്‍ണ്ണ ദൃഷ്ടിയോടുകൂടി ദേവി കരഞ്ഞു. ഒന്‍പത് രാപകല്‍ നിരന്തരം കരഞ്ഞുകൊണ്ടിരുന്നു.  ദേവിയുടെ കണ്ണില്‍ നിന്നുണ്ടായ ജലധാരകള്‍ ഭൂമിയില്‍ പതിച്ചു. അവയാല്‍ ഭൂമി സമ്പന്നയായി തീര്‍ന്നു. സര്‍വ്വത്ര ജലം നിറയുകയും സസ്യലതാദികള്‍  മുളയ്‌ക്കുകയും ചെയ്തു. ഗോക്കള്‍ക്ക് പുല്ല് ലഭിച്ചു. സകലര്‍ക്കും സന്തുഷ്ടി കൈവന്നു. അങ്ങനെ ദാരിദ്ര്യത്തില്‍നിന്നും വിശപ്പില്‍നിന്നും സകലരേയും ജഗന്മാതാവ് കാത്തുരക്ഷിച്ചു.

ദേവന്മാരോട് ദേവി ഇനി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ദുര്‍ഗ്ഗമന്‍ കൊണ്ടുപോയ വേദങ്ങള്‍ വീണ്ടെടുത്ത് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടത്.

ദേവി ദുര്‍ഗ്ഗമ നഗരിയില്‍ ചെന്ന് അസുരനുമായി ഘോരയുദ്ധം നടത്തി. ആ യുദ്ധസമയത്ത് ദേവിയുടെ ശരീരത്തില്‍നിന്ന് പത്ത് ദേവിമാര്‍ ഉണ്ടായി. കാളി, താരാ, ഛിന്നമസ്താ, ശ്രീവിദ്യാ, ഭുവനേശ്വരി, ഭൈരവി, ബഗളാ, ധൂമ്രാ, ത്രിപുരസുന്ദരി, മാതംഗി എന്നീ പത്തു ദേവിമാര്‍ ആയുധധാരിണികളായി ആവിര്‍ഭവിച്ചു. എണ്ണമറ്റ ദിവ്യമാതാക്കള്‍ വേറേയും ഉണ്ടായി. എല്ലാവരും ദേവിയെ യുദ്ധത്തില്‍ സഹായിച്ചു. അവസാനം ശൂലത്താല്‍ പരാശക്തി ദുര്‍ഗമദൈത്യനെ ഹനിച്ചു. നാലുവേദങ്ങളും വീണ്ടെടുത്ത് ദേവന്മാര്‍ക്ക് നല്‍കി.

ദുര്‍ഗ്ഗമന്‍ എന്നെ അസുരനെ നിഗ്രഹിച്ചതുകൊണ്ട് ദുര്‍ഗ്ഗ എന്ന പേരിലും ജഗദംബ ദുര്‍ഗ്ഗമന്‍ എന്ന അസുരനെ നിഗ്രഹിച്ചതുകൊണ്ട് ജഗദംബ ദര്‍ഗ്ഗ എന്ന പേരിലും പ്രഖ്യാപിതയായി അനന്തമായ അക്ഷികളോടു കൂടിയ രൂപം സ്വീകരിച്ചതുകൊണ്ട് ശതാക്ഷി എന്നുമറിയപ്പെടുന്നു. ജലപ്രവാഹത്താല്‍ സസ്യലതാദികളെ പരിപോഷിപ്പിച്ചതുകൊണ്ട് ശാകംഭരി എന്നും പരാശക്തി അറിയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.