Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാര്‍ഗ്ഗദര്‍ശിയായ ശങ്കരാചാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 02:10 am IST
in Samskriti

ലോകജീവിതം ആത്യന്തികമായി ശോകപൂര്‍ണ്ണമാണ്. അതില്‍ നിന്നുള്ള മോചനത്തിനായുള്ള പ്രവര്‍ത്തനം ലോകഹിതത്തിനു കൂടിയാവണം. (ആത്മനോമോക്ഷാര്‍ത്ഥം ജഗദ്ഹിതായച). വെല്ലുവിളികളും ദുരിതങ്ങളും നിറഞ്ഞ ലോകജീവിതത്തെ തരണം ചെയ്യുന്നതിന്  തിരിച്ചറിവുള്ള വ്യക്തികളുണ്ടാവണം.  മനുഷ്യത്വമുള്ള നല്ല മനുഷ്യരുണ്ടാവുക, അവര്‍ തന്റേയും മറ്റുള്ളവരുടേയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുക. ഇങ്ങനെയുള്ള നല്ല മനുഷ്യസമൂഹത്തിന്റെ ഭാഗമാകുക. അവിടെയാണ് മനുഷ്യന്‍ സ്വരൂപത്തെ തിരിച്ചറിയുന്നത്. ഇതാണ് ‘മനുഷ്യത്വം, മുമുക്ഷുത്വം, സതാംസംഗതിരേവ ച’ എന്ന ഉപദേശസാരത്തിന്റെ താല്‍പര്യം. 

അടിസ്ഥാനപരമായി മനുഷ്യന്‍ ഹിംസചെയ്യുന്നവനും, അസത്യം പറയുകയും, പരധനത്തില്‍ മോഹമുള്ളവനും, കാമചാരിയും, അനര്‍ഹമായതൊക്കെ വാരിക്കൂട്ടുന്ന സ്വഭാവമുള്ളവനുമാണ്. അതുപോലെ വാക്കിലോ പ്രവൃത്തിയിലോ ശുദ്ധിയില്ലാത്തതും, എന്തുകിട്ടിയാലും സന്തോഷിക്കാനറിയാത്ത സ്വഭാവമുള്ളവനുമാണ്. ഈ വികൃതസ്വഭാവത്തെ സംസ്‌കരിച്ച് ധര്‍മ്മബോധമുള്ള നല്ല മനുഷ്യനാക്കാനാണ് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം തുടങ്ങിയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. ഭാരതത്തിലുദയം ചെയ്ത എല്ലാ ഗുരുപരമ്പരയും  ചെയ്തത്  ഇതാണ്. ആചാര്യസ്വാമികളാകട്ടെ ഇതിനൊക്കെ മാര്‍ഗദര്‍ശിയുമാണ്.

ബ്രഹ്മം തന്നെയാണ് ജഗത്തിലെ സകലമാന ജീവികളും വസ്തുക്കളും. അല്ലാതെ തോന്നുന്നത്  അജ്ഞാനം നിമിത്തമാണ്. ‘ബ്രഹ്മൈവ ജീവഃ സകലം ജഗച്ച’ എന്ന ജഗദ്ഗുരുവിന്റെ ആശയം ശ്രീനാരായണഗുരുദേവന്‍ ഇങ്ങനെ വ്യക്തമാക്കുന്നു.

കരണവുമിന്ദ്രിയവും  കളേബരം തൊ-

ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം

പരവെളിതന്നിലുയര്‍ന്നു ഭാനുമാന്‍ തന്‍

തിരുവുരുവാണു തിരഞ്ഞു തേറിടേണം

പ്രപഞ്ചനിഷേധമാണ് ശങ്കരദര്‍ശനമെന്നത് ശരിയല്ലെന്നുസാരം.

‘ജാതി നീതി കുലഗോത്രദൂരഗം

നാമരൂപഗുണദോഷവര്‍ജിതം’

എന്ന ഉപദേശത്തിന്റെ കാതല്‍ ജാതി, വര്‍ണം, വര്‍ഗം  തുടങ്ങിയ വിഭാഗീയ ചിന്താഗതികള്‍ ഉപേക്ഷിച്ചാലേ ഭേദമറ്റ പരംപൊരുളിനെ അനുഭവിക്കാനാവൂ എന്നാണ്. പരിഷ്‌കൃതരെന്നഭിമാനിക്കുന്ന മനുഷ്യര്‍  എല്ലാ കാര്യത്തിലും  വിഭാഗീയത വെച്ചുപുലര്‍ത്തുകയും  വലിയ ആശയങ്ങള്‍ പറയുകയും ചെയ്യുന്നവരാണ്.

ഇങ്ങനെ നോക്കിയാല്‍  മനുഷ്യസമൂഹത്തിന്റെ പുരോഗമനത്തിനും ശാശ്വതമായ ശാന്തിക്കും സഹായിക്കുന്ന ഒട്ടേറെ ആശയങ്ങള്‍ കണ്ടെത്താനാവും. അറിവും അധികാരവും സമ്പത്തും നീതിപൂര്‍വ്വമായി സകലമാനവ സമൂഹത്തിനും വിതരണം ചെയ്യുമ്പോഴേ മാനവികത പുലരുകയുള്ളൂ എന്ന ചിന്ത എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്നേയാണ് ആചാര്യസ്വാമികള്‍ ഉപദേശിച്ചിട്ടുള്ളത്.

ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും ജനങ്ങളിലെത്തിക്കാനുമുള്ള ശ്രമങ്ങളാണ് ‘ശങ്കരോത്സവ’ത്തിന്റെ  ഭാഗമായി നടത്തേണ്ടത്.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.