Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മാവിനെ അറിഞ്ഞ് പരമാത്മാവായിത്തീരുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 02:52 am IST
in Samskriti

മനുഷ്യരുടെ ലൗകിക ആനന്ദം മുതല്‍ ബ്രഹ്മാവിന്റെ ആനന്ദമുള്‍പ്പെടെ എല്ലാ ആനന്ദവും ശ്രോത്രിയന് അനുഭവമെന്ന് പറഞ്ഞു. പാപമില്ലായ്‌മ, കാമനയില്ലായ്‌മ, ശ്രോത്രിയത്വം ഇവ മൂന്നും പരമാനന്ദ പ്രാപ്തിക്കുള്ള സാധനങ്ങളാണെന്ന് അറിയണം. ശ്രോത്രിയത്വവും പാപമില്ലായ്‌മയും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തതാണ്. കാമനയില്ലായ്‌മ കൂടിത്തന്നെ ഇരിക്കണം. അതാണ് ഏറ്റവും ഉല്‍കൃഷ്ടമായ സാധനം. അകാമഹതത്വത്തിന്റെ ഉയര്‍ച്ചയില്‍ അനുഭവപ്പെടുന്നതാണ് ശ്രോത്രിയന്റെ ആനന്ദം. ഇത് പരമാനന്ദത്തിന്റെ ചെറിയൊരു മാത്രയാകുന്നു. വലിയ സമുദ്രമാണ് പരമാനന്ദമെങ്കില്‍ മറ്റ് ആനന്ദങ്ങളൊക്കെ വെള്ളത്തുള്ളികള്‍ പോലെയാണ്. പലതായിരിക്കുന്ന ഇവയൊക്കെ പരമാനന്ദത്തില്‍ ഒന്നായിച്ചേരും. പരമാനന്ദം സ്വാഭാവികമാണ്. അതല്ലാതെ വേറൊന്നില്ല. അതിനാല്‍ ആനന്ദവും ആനന്ദമുള്ളവരും ഒന്നുതന്നെ.

ഒാരോന്നിന്റേയും നൂറിരട്ടി കണക്കാക്കി ആനന്ദത്തെ വിചാരം ചെയ്തതിന്റെ ഫലത്തെ ചുരുക്കി ഇനി പറയുന്നു.

സ യശ്ചായം പുരുഷേ- 

യശ്ചാസാവാദിത്വേ സ ഏകഃ

അങ്ങനെ യാതൊരു ആനന്ദമാണോ പുരുഷനിലും ആദിത്യനിലും കുടികൊള്ളുന്നത് അത് ഒന്നുതന്നെയാണ്. 

ശ്രോത്രിയന് പ്രത്യക്ഷമായ പരമാനന്ദം തന്നെയാണ്. ഹൃദയാകാശത്തിലെ ബുദ്ധിഗുഹയിലിരിക്കുന്ന പുരുഷനിലും ആദിത്യനിലും ഉള്ളത്. പരമാനന്ദസ്വരൂപിയായ പരമാത്മാവ് തന്നെയാണ് എല്ലാറ്റിലുമുള്ളത്. അഭിന്നവും സ്വാഭാവികവുമായ ആനന്ദം പരമാത്മാവ് തന്നെയാണ്. വിഷയങ്ങളുടെ ചേര്‍ച്ചയാല്‍ ഉണ്ടാകുന്നതല്ല പരമാനന്ദം. നിരതിശയ ആനന്ദസ്വരൂപമായ ആ ചൈതന്യമാണ് ഉല്‍കൃഷ്ട ഉപാധിയായ സൂര്യനിലും നികൃഷ്ട ഉപാധിയായ പുരുഷനിലും പ്രതിബിംബിച്ചിരിക്കുന്നത്. പരമാനന്ദത്തെ സംബന്ധിച്ചിടത്തോളം രണ്ടും സമങ്ങളാണ്. ഒരേ സ്വഭാവത്തോടുകൂടിയവയായതിനാല്‍ അഭയപ്രതിഷ്ഠയെ നേടി എന്നു പറയുനനു.

കാര്യം, രസലാഭം, പ്രാണനം, അഭയപ്രതിഷ്ഠ, ഭയദര്‍ശനം എന്നിവയാല്‍ ബ്രഹ്മം ഉണ്ടെന്ന് ഉറപ്പായി. വിദ്വാന്‍ ബ്രഹ്മത്തെ പ്രാപിക്കുമോ എന്നതിന് സമാധാനം പറയുവാന്‍ പോകുന്നു.

സയ ഏവം വിത് അസ്മാത് 

ലോകാത് പ്രേത്യ ഏതമന്ന

മയമാത്മാനമുപസംക്രാമതി 

ഏത്മ പ്രാണമയമാത്മാനമുപ

സംക്രാമതി ഏതം മനോമയമാത്മാനമുപ

സംക്രാമതി ഏതം

വിജ്ഞാനമയമാത്മാനമുപസംക്രാമതി 

ഏതമാനന്ദമയമാത്മാനമുപ

സംക്രാമതി തദപ്യേഷശ്ലോ-

കോഭവതി

ഇപ്രകാരം ആനന്ദത്തേയും പരമാത്മാവിനേയും അറിയുന്നയാള്‍ ഈ ലോകത്തില്‍നിന്ന് വേര്‍പെട്ട് അന്നമയമായ ആത്മാവിനേയും പ്രാണമയമായ ആത്മാവിനേയും മനോമയമായ ആത്മാവിനേയും വിജ്ഞാനമയമായ ആത്മാവിനേയും ആനന്ദമയമായ ആത്മാവിനേയും ഉപസംക്രമിക്കുന്ന അഥവാ അവയ്‌ക്ക് അപ്പുറത്തെത്തുന്നു. അന്നമയം മുതലുള്ള ഓരോ ആത്മാവിനേയും ക്രമത്തില്‍ മറികടന്ന് പരമാത്മാവില്‍ എത്തുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രമുണ്ട്.

പ്രപഞ്ചത്തിലെങ്ങും നിറഞ്ഞ ആത്മാവും ഓരോന്നിന്റേയും ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവും ഒന്നുതന്നെയെന്ന് സാക്ഷാത്കരിച്ച ജ്ഞാനി അന്നമയം മുതലായ കോശങ്ങളിലുള്ള ആത്മബുദ്ധിയെ ഉപേക്ഷിച്ച് എല്ലാറ്റിനും കാരണമായ ആനന്ദ സ്വരൂപമായ പരമാത്മാവില്‍ ഭേദബുദ്ധിയില്ലാതെ ഇരിക്കും. രണ്ടില്ലെന്ന ഉറപ്പുള്ളതിനാല്‍ അല്ലെങ്കില്‍ ഒന്നിനെ മാത്രം അനുഭവിക്കുന്നതിനാല്‍ അഭയപ്രതിഷ്ഠയെ നേടുന്നു.

ഇങ്ങനെ അറിയുന്നവരാണെന്നു പറഞ്ഞതാരാണെന്നും സംക്രമിക്കുന്നത് എങ്ങനെയെന്നും വിചാരം ചെയ്യാന്‍ വലിയ ഭാഷ്യം തന്നെയാണ് ആചാര്യസ്വാമികള്‍ ഉപയോഗിച്ചിട്ടുള്ളത്. സംക്രമിക്കുന്നത് പരമാത്മാവ് തന്നെയാണ്. പരമാത്മാവിനെ അറിഞ്ഞ് പരമാത്മാവായിത്തീരലാണ് ‘ബ്രഹ്മവിദാപ്‌നോതി പരം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഒന്ന് മറ്റൊന്നായിത്തീരുകയില്ല. പരമാത്മാവായിത്തീരുക എന്നാല്‍ അവിദ്യകൊണ്ട് ആരോപിതമായ അബ്രഹ്മത്വത്തെ നീക്കലാണ്. ബ്രഹ്മവിദ്യകൊണ്ട് അനാത്മാവിനെ നീക്കം ചെയ്യണം. അവിദ്യാ നിവൃത്തിയാണ് വേണ്ടത്. അതിന് വിദ്യയെ ഉപദേശിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.