Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കർഷകരോടും ‘കടക്ക് പുറത്ത്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:20 am IST
in Editorial

ഭരണകൂടം തങ്ങളെ അധികാരത്തിലേറ്റിയ ജനതയോട്   യുദ്ധം ചെയ്യുന്ന അപൂര്‍വ കാഴ്ചകള്‍ക്കാണ് കീഴാറ്റൂരിലെ വയല്‍ സാക്ഷ്യം വഹിക്കുന്നത്. നെല്‍പ്പാടം കര്‍ഷകരുടേതും കര്‍ഷക തൊഴിലാളികളുടേതുമാണെന്നും പോലീസിന് പാടത്ത് കാര്യമില്ലെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പിനുള്ള മറുപടി, നിങ്ങള്‍ കര്‍ഷകരല്ല, വയല്‍ക്കിളികളല്ല,  കഴുകന്മാരാണെന്നുള്ള, കവി കൂടിയായ മന്ത്രിയുടെ നിയമസഭാ പ്രസംഗമാണ്. അധികാരം ദുഷിപ്പിക്കുമെന്നും കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കുമെന്നുമുള്ള ചൊല്ലിന് തെളിവ് വേറെ വേണ്ട.

  തങ്ങള്‍ വികസനത്തിനെതിരല്ലെന്നു പറയുമ്പോള്‍ത്തന്നെ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ദേശീയ പാത പണിയുന്നത് തങ്ങളുടെ ജീവിത സ്രോതസ്സുകളെയാണ് ഇല്ലാതാക്കുന്നതെന്ന് വയല്‍ക്കിളികള്‍ അധികാരികളോട് പറയുന്നു.  എന്നാല്‍ ബദലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ചെവി കൊടുക്കുന്നില്ല.  കീഴാറ്റൂരിലെ വയലിലൂടെ റോഡ് നിര്‍മ്മിക്കാന്‍  29 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് സിപിഎമ്മിനെ എന്നും അനുകൂലിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം മുന്നോട്ട് വയ്‌ക്കുന്നത്. കുവ്വോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയും, വയലിനു ചുറ്റുമുള്ള മൂന്നു കുന്നുകളിലെ  വെള്ളം ഒഴുകിയെത്തുന്നതോടെ സമീപത്തെ കരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നും പരിഷത്തും നാട്ടുകാരും സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. വയലിലൂടെ റോഡ് പണിയാന്‍ മൂന്നര മീറ്ററെങ്കിലും മണ്ണിട്ടുയര്‍ത്തേണ്ടി വരും. കുന്നുകളിടിക്കാതെ ഒരു ലക്ഷത്തി മുപ്പതിനായിരം ലോഡ് മണ്ണെവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും ഉയരുന്നു.

ദേശീയ പാതയുടെ ആദ്യ രൂപരേഖ മാറ്റിയതെന്തിന് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇനിയും ഉത്തരം നല്‍കിയിട്ടില്ല.   റോഡരികിലെ വന്‍ കച്ചവട സ്ഥാപനങ്ങളുടെ മുതലാളിമാര്‍ക്കുള്ള  വിലപേശല്‍ മൂല്യം കീഴാറ്റൂരിലെ ദരിദ്ര കര്‍ഷക ജനതയ്‌ക്കുണ്ടാവില്ല. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടിയുടെ ചാവേറുകളായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരു പ്രദേശത്തെ ജനതയ്‌ക്കല്ല, മറിച്ച് നഗരവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ പുത്തന്‍ സാമ്പത്തിക ശക്തികള്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ എന്നതിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ് കീഴാറ്റൂരിലെ സമരവും അതിനെതിരെയുള്ള സര്‍ക്കാരിന്റെ ആക്രമണവും.

കൃഷി ഭൂമി നശിപ്പിക്കരുതെന്ന് പറഞ്ഞ് സമരം ചെയ്ത പന്ത്രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചരിത്രമാണ് കണ്ണൂരിലെ സിപിഎമ്മിനുള്ളത്.  തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ജീവിക്കാനനുവദിക്കില്ലെന്ന പുതിയ തമ്പ്രാക്കന്മാരുടെ ഉത്തരവുകളാണ് കീഴാറ്റൂരില്‍ നടപ്പാക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ സമര പാരമ്പര്യത്തെക്കുറിച്ച് അഭിമാനംകൊണ്ടിരുന്ന പാര്‍ട്ടി  അത്തരക്കാരെ ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ച് പടിയടയ്‌ക്കുകയാണ്.  ഭരണകൂടവും പാര്‍ട്ടി യന്ത്രവും പാവപ്പെട്ട ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി യുദ്ധം ചെയ്യുകയാണ്. തളിപ്പറമ്പ് റോഡില്‍ സ്ഥല ലഭ്യതയ്‌ക്കനുസരിച്ച് വീതി കൂട്ടുക, നിലവിലെ റോഡിന് മേല്‍പ്പാത നിര്‍മ്മിക്കുക, തുടങ്ങിയ ബദല്‍ സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. അധികാരത്തിന്റെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്യുകയും എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടി അണികളെക്കൊണ്ട് സമരപ്പന്തല്‍ തീവെപ്പിക്കുകയും ചെയ്യുന്ന ‘നീതിയാണ്’ കീഴാറ്റൂരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ദേശീയപാതയുടെ  വിന്യാസം മാറ്റാമെന്നും പ്രാദേശിക ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വികസനം നടപ്പാക്കാമെന്നുമിരിക്കെ, എന്തിനാണ് ഒരു ഗ്രാമത്തോട് ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കേണ്ട അവസരമാണിത്. സമരത്തിലുള്ളവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കുകയും സമരം ചെയ്യുന്നവരുടെ  കണക്കെടുത്ത് എണ്ണം കുറഞ്ഞു എന്ന് പരിഹസിക്കുകയുമല്ല ഭരണകൂടം ചെയ്യേണ്ടത്. സത്യവും ശരിയും നീതിപൂര്‍വവുമായ യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നത് ഒരാള്‍ മാത്രമാണെങ്കില്‍ക്കൂടി അതിന്റെ പക്ഷത്ത് നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ ബാദ്ധ്യത. കര്‍ഷകരുടെയും ഗോത്രജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ഈയിടെ തെളിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും ആ യുവമുഖ്യമന്ത്രിയില്‍ നിന്ന് എഴുപതുകാരനായ പിണറായി പലതും പഠിക്കേണ്ടതുണ്ട്. ആദ്യ പാഠം കീഴാറ്റൂരിലെ കര്‍ഷക ജനതയുടെ  സമരം പരിഹരിക്കുന്നതിലൂടെയാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.