Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമാനത്താവളങ്ങലിലെ സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 01:08 am IST
in Kerala

മുംബൈ: യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് അസൗകര്യങ്ങളാല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ദിനംപ്രതി യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇനിയും കോടികള്‍ ചെലവഴിച്ചെങ്കില്‍ മാത്രമേ വിമാനത്താവളങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. സെന്റര്‍ ഫോര്‍ എവിയേഷനാണ് (സിഎപിഎ) ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മധ്യവര്‍ത്തികള്‍ സമയലാഭം മൂലം വിമാനയാത്രകള്‍ കൂടുതലായി തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ പലപ്പോഴും വിമാനത്താവളങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന പരിധിയേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ വിമാനത്താവളങ്ങള്‍ അടിയന്തരമായി വികസിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സിഎപിഎ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ബിനിത് സോമാനിയ അറിയിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം ആറ് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. വിമാന യാത്ര ചെലവ് കുറഞ്ഞതാണ് ഇതിനുള്ള മുഖ്യ കാരണം. 2016ല്‍ 26.5 കോടിപേരാണ് വിവിധ വിമാനത്താവളങ്ങള്‍ വഴി  ആഭ്യന്തര യാത്ര ചെയ്തിട്ടുള്ളത്. ഇത് ഈ വര്‍ഷം എത്തിയപ്പോള്‍ 30 കോടിയായി ഉയര്‍ന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് മൊത്തം 31.7 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയേയുള്ളൂ. അതേസമയം 2025-ല്‍ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി മൂന്നാമത്തെ ഏറ്റവും കുടുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ നടത്തുന്ന രാജ്യമാവും. 2036ല്‍ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം 47.8 കോടി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിമാനങ്ങളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 1000 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്. ഡെറാഡൂണ്‍, ജയ്‌പൂര്‍, ഗുവഹാത്തി, മംഗളൂരു, ശ്രീനഗര്‍, പൂനെ തുടങ്ങി പത്തോളം വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം നിലവില്‍ പരിധിക്കും അപ്പുറത്താണെന്ന് സിഎപിഎ കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം, ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങള്‍ ആറു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള പരിധി കടക്കും. അതേസമയം മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പരിധിയുടെ 94 ശതമാനത്തോളംപേര്‍ ദിനം പ്രതി യാത്ര ചെയ്യുന്ന അവസ്ഥയിലേക്ക് എത്തി.

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളില്‍ ചേരികള്‍ ആയതിനാല്‍ ഇവരെ ഒഴിപ്പിച്ച് റണ്‍വേ വികസിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നവി മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തായി പുതിയ വിമാനത്താവളം നിര്‍മിക്കുന്നുണ്ടെങ്കിലും 2023ല്‍ മാത്രമേ ഇത് പ്രവര്‍ത്തനക്ഷമമാകൂ.

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന വിധത്തില്‍ നിരക്ക് കുറയ്‌ക്കുമെന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ വിമാനയാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 61.3 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ 2030ല്‍ എത്തുമ്പോള്‍ യാത്രികരുടെ സൗകര്യങ്ങള്‍ക്കായി 4,500 കോടി ഡോളറെങ്കിലും ചെലവഴിക്കണമെന്നാണ് സിഎപിഎ വിലയിരുത്തുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വിമാനത്താവളങ്ങളുടെ ആന്തരിക വികസനത്തിനും പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.