Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മെഡിക്കല്‍ കോളേജ് ഒപിയില്‍ ടോക്കണ്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:00 am IST
in Thiruvananthapuram

പേട്ട: മെഡിക്കല്‍ കോളേജ് ഒപിയില്‍ ടോക്കണ്‍ തട്ടിപ്പ്. പുലര്‍ച്ചെ ചികിത്സ തേടിയെത്തുന്ന രോഗികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് തട്ടിപ്പ്. ടോക്കണ്‍  നല്‍കാന്‍ ചുമതലപ്പെട്ട സെക്യൂരിറ്റി  ജീവനക്കാരന്റെ ഒത്താശയോടെയാണ് തട്ടിപ്പ്.

രാവിലെ 7 മണിയോടെയാണ് ഒപിയിലെ ടോക്കണ്‍ വിതരണം ആരംഭിക്കുന്നത്. ടോക്കണ്‍ എടുക്കുന്ന മുറയ്‌ക്കാണ് രോഗികള്‍ക്ക് ഒപി ടിക്കറ്റ് നല്‍കി പരിശോധനയ്‌ക്ക് ഡോക്ടറെ കാണാന്‍ അനുമതി ലഭിക്കുക. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ നല്‍കണം. എന്നാല്‍ ആദ്യമെത്തുന്ന രോഗികള്‍ക്ക് ലഭിക്കേണ്ട പരിഗണ ലഭിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. പ്രദേശത്തെ ചില സംഘങ്ങളുടെ വരുമാനമായി മാറിയിരിക്കുകയാണ് ടോക്കണ്‍ സമ്പ്രദായം.

ടോക്കണ്‍ മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റിജീവനക്കാരന്‍ വഴിയാണ് രോഗികള്‍ക്ക് ടോക്കണ്‍ ലഭിക്കുന്നത്. പുലര്‍ച്ചെ എത്തി മുന്‍നിരയില്‍ നിന്നാലും ആദ്യനമ്പരുകള്‍ രോഗികള്‍ക്ക് കിട്ടാറില്ല. സംഘത്തില്‍പ്പെട്ടവര്‍ വരിയില്‍ നില്‍ക്കുന്ന രോഗികളെ അവഗണിച്ച് പത്തും ഇരുപതും ടോക്കണ്‍ ഒരുമിച്ച് വാങ്ങുന്നു. ഈ ടോക്കണുകള്‍ വൈകിയെത്തുന്നവര്‍ക്ക് നല്‍കി വേഗത്തില്‍ ഡോക്ടറെ കാണാനുളള സൗകര്യമൊരുക്കുകയാണ്. ഒരു ടോക്കണ് 200 മുതല്‍ 300 രൂപ വരെ ഈടാക്കിയാണ് കച്ചവടം. പ്രദേശത്തെ ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ തുടങ്ങി തൊഴിലാളിസംഘടനയുടെ പ്രവര്‍ത്തകര്‍വരെ ടോക്കണ്‍ കച്ചവടം നടത്തുന്നതായാണ് ആരോപണം. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ തണലിലാണ് ഇതു നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വരി നില്‍ക്കുന്നവര്‍ കൃത്രിമം ചോദ്യംചെയ്താല്‍ പിന്നെ തെറി അഭിഷേകമായിരിക്കും. അതിനാല്‍ ആരും പ്രതികരിക്കാറില്ല.

ഒപി ടിക്കറ്റെടുക്കുന്നതിലും ഡോക്ടറെ കാണുന്നതിലും വന്‍ക്രമക്കേടാണ് നടക്കുന്നത്. ഒപി ടിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍  ഏജന്റുമാരുടെ സംഘം ആശുപത്രിക്ക് പുറത്തുണ്ട്. മൊബൈല്‍ ഫോണ്‍ വഴിയാണ് രോഗിയെസംബന്ധിച്ച വിവരം ഒപി ടിക്കറ്റടിക്കുന്ന ജീവനക്കാര്‍ക്ക് കൈമാറുന്നത്. ഇവര്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് ഏജന്റിന് കൈമാറുന്നു. ഏജന്റ് ഇത് രോഗിക്ക് നല്‍കുന്നതോടെ പണമിടപാട് പൂര്‍ത്തിയാകും. ഒപി ടിക്കറ്റ് വേഗത്തിലെടുത്താലും ഡോക്ടറെ കാണുന്നത് മുന്‍ഗണനാക്രമമനുസരിച്ചാണ്. പക്ഷേ ഏജന്റുമാര്‍ക്ക് പണം നല്‍കിയാല്‍ ഡോക്ടറുടെ അടുത്തേക്കും ഏജന്റുമാരുടെ മൊബൈല്‍ സന്ദേശമെത്തും. ആശുപത്രി ഒപിയിലെ ചില ഡോക്‌ടേഴ്‌സിനും ഏജന്റുമാരുമായി ബന്ധമുളളതായി പറയപ്പെടുന്നു.

പുലര്‍ച്ചെ എത്തിയാലും ഉച്ചയോടടുപ്പിച്ചു മാത്രമേ സാധാരണക്കാര്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയൂ. വരി നിന്ന് അവശരാകുന്നവര്‍ക്ക് ഒപി സമയം കഴിയുന്നതോടെ ഡോക്ടറെ കാണാന്‍ കഴിയാതെ വരുന്നു. മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍  കോടികള്‍ മുടക്കി സൗഹൃദ കൂട്ടായ്‌മയ്‌ക്കായി വര്‍ണങ്ങള്‍ പൂശുമ്പോള്‍ ഒപിബ്ലോക്കിലെ സൗഹൃദം നോട്ടുകള്‍ക്ക് പിന്നാലെ പരക്കം പായുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.