Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രാഹ്മണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2018, 03:56 am IST
in Samskriti

സംഹിതകള്‍ക്കു ശേഷം ബ്രാഹ്മണങ്ങള്‍ രൂപം കൊണ്ടു. ഇവയ്‌ക്ക് സംഹിതകളില്‍ നിന്നും വ്യത്യസ്തമായ ഉള്ളടക്കമാണ്. ഗദ്യരൂപത്തിലുള്ള ഇവയില്‍ നിരവധി ചടങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ചു  ഒരു ധാരണയും ഇല്ലാത്തവര്‍ക്കു പരിചയപ്പെടുത്തുന്നു. അവ, മാക്‌ഡൊണലിന്റെ അഭിപ്രായത്തില്‍,  ബൗദ്ധികമായ എല്ലാ പ്രവര്‍ത്തനങ്ങളും യാഗമെന്ന ചടങ്ങിനെ കേന്ദ്രീകരിച്ചിരുന്ന ഒരു കാലഘട്ടത്തെ കുറിക്കുന്നു. യാഗത്തിന്റെ ഉത്ഭവം, പ്രസക്തി തുടങ്ങിയവയെക്കുറിച്ചുള്ള കല്പനകള്‍, ചടങ്ങുകളുടെ വിവരണം, അവയുടെ പ്രാധാന്യം എന്നിവ ഇവയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

സൈദ്ധാന്തികമായ വിശദീകരണങ്ങള്‍, വിഭ്രാമകങ്ങളായ പ്രതീക കല്‍പ്പനകള്‍, യാഗത്തിലെ ഒരോ ഘട്ടത്തെക്കുറിച്ചുമുള്ള ഭാവനാപൂര്‍ണ്ണങ്ങളായ വര്‍ണ്ണനകള്‍ എന്നിവ ഇവയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു പക്ഷേ, ആദ്യകാലമന്ത്രങ്ങള്‍ സൃഷ്ടിച്ച അവസരത്തില്‍ യാഗച്ചടങ്ങുകള്‍ ഇത്രയും വിപുലമോ, സങ്കീര്‍ണ്ണമോ ആയിരുന്നിരിക്കില്ല. മന്ത്രങ്ങളുടെ സംഘാതങ്ങള്‍ തലമുറകളിലുടെ കൈമാറി വന്നപ്പോള്‍ ക്രിയകളും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായിത്തീര്‍ന്നിരിക്കാം. അപ്പോള്‍ വ്യത്യസ്ത ചടങ്ങുകള്‍ക്ക് വ്യത്യസ്ത പുരോഹിതവിഭാഗങ്ങളെ ചുമതലപ്പെടുത്തേണ്ടി വന്നിരിക്കാം.

അന്നത്തെ ചിന്താശീലരായ വ്യക്തികളുടെ പ്രധാന ചര്‍ച്ച  യാഗങ്ങളും അവയുടെ സങ്കീര്‍ണ്ണങ്ങളായ ചടങ്ങുകളും മാത്രമായ ആ കാലഘട്ടത്തിലാവണം വര്‍ണ്ണ വ്യവസ്ഥ രൂപം കൊണ്ടതെന്ന് ദാസ്ഗുപ്ത അനുമാനിക്കുന്നു. സ്വതന്ത്രമായ ചിന്തയുടെ സ്ഥാനത്ത് യാഗത്തെ ഏതെല്ലാം തരത്തില്‍ സമ്പുഷ്ടമാക്കാമെന്ന ചിന്ത നിറഞ്ഞു. തത്ഫലമായി, ഏറ്റവും വിഭ്രാമകവും പ്രതീകാത്മകത കൊണ്ടു സമൃദ്ധവുമായ, ലോകത്തു മറ്റൊരിടത്തും സമാനതകളില്ലാത്ത, ഒരു കര്‍മ്മപദ്ധതി ഉണ്ടാക്കപ്പെട്ടു. ഏതാണ്ട് 500 ബി. സി- യോടെ വൈദികസാഹിത്യത്തിലെ ബ്രാഹ്മണങ്ങളുടേതായ കാലഘട്ടം കഴിഞ്ഞു എന്നു പൊതുവെ കരുതിവരുന്നു.

ആരണ്യകങ്ങള്‍- ബ്രാഹ്മണങ്ങള്‍ക്കു ശേഷം ആരണ്യകങ്ങള്‍ എന്ന കൃതികളുണ്ടാക്കപ്പെട്ടു. ഇത് വൈദികസമൂഹത്തിലെ വൃദ്ധജനങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടതാകാമെന്നു ദാസ്ഗുപ്ത പറയുന്നു. സാമൂഹ്യജീവിതത്തില്‍ നിന്നും വിരമിച്ച് വനവാസം സ്വീകരിച്ച അവര്‍ക്ക് യാഗവുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണ്ണങ്ങളായ അനുഷ്ഠാനങ്ങള്‍ ചെയ്യാനുള്ള ശേഷിക്കുറവ് കണക്കിലെടുത്താണത്രേ ഇവ നിര്‍മ്മിച്ചത്.

ഇവയില്‍ ചില പ്രതീകങ്ങളെ ധ്യാനിക്കാനുള്ള ക്രമങ്ങളെ വിശദമാക്കുന്നു. ഈ പദ്ധതിക്ക് വലിയ ഫലമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇവയ്‌ക്ക് ക്രമേണ യാഗത്തിനേക്കാള്‍ പ്രാധാന്യം കൈവന്നു. യാഗത്തിനു പകരം ഇവ മതിയാകും എന്ന നില വന്നു. ബൃഹദാരണ്യകത്തില്‍ നിന്നും ദാസ്ഗുപ്ത ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു- അശ്വമേധയാഗം ചെയ്യുന്നതിനു പകരം ഉഷസ്സിനെ കുതിരയുടെ തലയായും സൂര്യനെ കണ്ണായും വായുവിനെ കുതിരയുടെ പ്രാണനായും മറ്റും കല്‍പ്പിക്കാന്‍ ഇതില്‍ ഉപദേശിക്കുന്നു. സങ്കീര്‍ണ്ണങ്ങളായ യാഗച്ചടങ്ങുകള്‍ നേരിട്ട് അനുഷ്ഠിക്കുന്നതിനു പകരം ആ സ്ഥാനത്ത് ധ്യാനം മതിയാകും എന്നത് ഒരു ശ്രദ്ധേയമായ മാറ്റമാണെന്നു ദാസ്ഗുപ്ത പറയുന്നു. വൈദിക കര്‍മ്മകാണ്ഡം ക്രമേണ ആത്മതത്വത്തിലൂന്നിയ ചിന്തകള്‍ക്കു വഴിമാറിക്കൊടുത്തു. ആത്മജ്ഞാനം ജീവിതത്തിന്റെ മുഖ്യലക്ഷ്യമായി മാറി. ആരണ്യക കാലഘട്ടം ദീര്‍ഘകാലം കര്‍മ്മജഡിലതയില്‍ കുടുങ്ങിക്കിടന്ന സ്വതന്ത്രചിന്തയുടെ മോചനകാലമാണെന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അങ്ങനെ ആരണ്യകങ്ങള്‍ ഉപനിഷത്തുകള്‍ക്കു വഴി തുറന്നുകൊടുത്തു. അത് വേദങ്ങളിലെ തത്വചിന്തയുടെ ബീജങ്ങള്‍ക്കു നാമ്പെടുക്കാന്‍, തളിരിടാന്‍ വേണ്ട സാഹചര്യം ഒരുക്കി. അവയുടെ സംവികാസത്തിലൂടെ ഉപനിഷത്തുകള്‍ക്ക് ഹിന്ദുതത്വചിന്താലോകത്ത് പ്രമുഖസ്ഥാനം കൈവന്നു.

(തുടരും)

     വൈദികത്തിന്റെ വിവിധ വശങ്ങള്‍     

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.