Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീരാനൊമ്പരമായി സ്വപ്‌നറാണി മടങ്ങിവന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 02:41 am IST
in India

മുംബൈ: അഭ്യൂഹങ്ങള്‍ അവസാനിച്ചു. ഇന്ത്യന്‍ സിനിമയിലെ സ്വപ്‌നറാണി ശ്രീദേവി തീരാനൊമ്പരമായി മടങ്ങിവന്നു. ദുബായിയില്‍ അന്തരിച്ച ശ്രീദേവിയുടെ ഭൗതികദേഹം ഇന്നലെ രാത്രി മുംബൈയില്‍ എത്തിച്ചു. വേദനയോടെ കാത്തിരിക്കുകയായിരുന്നു ആരാധകരും ബന്ധുക്കളും സഹപ്രവര്‍ത്തകരും.  മൃതദേഹം വഹിക്കുന്ന പ്രത്യേക വിമാനം രാത്രി ഒന്‍പതരയോടെ മുംബൈ വിമാനത്താവളത്തില്‍ എത്തി. മക്കളും ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറും  വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മരണത്തെക്കുറിച്ചുയര്‍ന്ന ദുരൂഹതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസും പിന്നീട് പബ്ലിക് പ്രോസിക്യൂഷനും നടത്തിയ അന്വേഷണങ്ങളാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. 

ഇന്നു രാവിലെ 9.30 മുതല്‍ അന്ധേരിലെ വീടിനടുത്തുള്ള ലോഖണ്ഡ്വാല സെലിബ്രേഷന്‍സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. വൈകിട്ട് മൂന്നരയ്‌ക്ക് വിലെപാര്‍ലെ സേവാ സമാജ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. രണ്ടു മണിയോടെ വിലാപയാത്രയായി മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകുമെന്നാണ് കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് പബ്ലിക് പ്രോസിക്യൂഷന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റിനു നല്‍കിയത്. യാദൃച്ഛിക മുങ്ങിമരണമാണെന്നും കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ദുബായ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയല്ലെന്ന് പ്രോസിക്യൂഷനും സ്ഥിരീകരിച്ചു. 

തൊട്ടു പിന്നാലെ കോണ്‍സുലേറ്റ് പ്രതിനിധികളും അനന്തരവന്‍ സൗരഭ് മല്‍ഹോത്രയും പോലീസ് മോര്‍ച്ചറിയില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി. മുഹ്‌സിനയിലെ സെന്ററില്‍ എംബാം ചെയ്ത ശേഷം വിമാനത്താവളത്തിലേക്കു കൊണ്ടു പോയി. 

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ എത്തിയ ശ്രീദേവിയെ ശനിയാഴ്ച രാത്രിയാണ് എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഫോറെന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വന്നതോടെ സംഭവത്തില്‍ ദുരൂഹത പടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നു എന്നും ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നെന്നും കണ്ടെത്തി. 

കുളിമുറിയിലെ ബാത്ത്ടബ്ബില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് നിഗമനം. യാദൃച്ഛിക മുങ്ങിമരണം എന്നാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. പോലീസും പിന്നീട് പബ്ലിക് പ്രോസിക്യൂഷനും അന്വേഷിച്ചതോടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടു വരുന്നത് വൈകി. എല്ലാ സംശയങ്ങളും അവസാനിപ്പിച്ചേ മൃതദേഹം വിട്ടു കൊടുക്കൂ എന്ന നിലപാടിലായിരുന്നു പോലീസ്.

ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴിയെടുത്തു. ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തു. ബോണിയുടെ ആദ്യ വിവാഹത്തിലെ മകനും നടനുമായ അര്‍ജുന്‍ കപൂര്‍ ഇന്നലെ ദുബൈയിലെത്തിയിരുന്നു. ശ്രീദേവിയുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതില്‍ അച്ഛനെ സഹായിക്കാനാണ് അര്‍ജുന്‍ പോയതെന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെയും നിരവധി ചലച്ചിത്ര താരങ്ങള്‍ അനില്‍ കപൂറിന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.