Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സല്‍സംഗത്താല്‍ ജ്ഞാനം നേടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:30 am IST
in Samskriti

ധര്‍മദേവാവതാരവും വ്യാസ പുത്രനുമായ വിദുരരോട് വ്യാസശിഷ്യനായ മൈത്രേയ മഹര്‍ഷി തുടര്‍ന്നു.ശരീരത്തിന്റെ ഉടമ പരമാത്മാവായ ജീവന്‍ (ജീവാത്മാവ്) തന്നെയാണെങ്കിലും ഇടയ്‌ക്ക് ഞാന്‍ എന്ന ബോധം കടന്നുകൂടുന്ന മനസ്സ് അഹന്തയോടെ ഞാനാണ് ഉടമയെന്ന് അവകാശപ്പെടുന്നതാണ് ദുഃഖഹേതു. ഈ ഘട്ടത്തില്‍, യഥാര്‍ത്ഥ ഉടമയായ ജീവന്‍ സാക്ഷിരൂപം പൂണ്ട് എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന ഭാവത്തോടെ നോക്കിനില്‍ക്കുന്നു. വെറും സാക്ഷിഭാവത്തില്‍. ഈ ദുഃഖത്തില്‍ നിന്നും നിവൃത്തി നേടാന്‍ 

സവൈ നിവൃത്തിധര്‍മേണ 

വാസുദേവാനുകമ്പയാ

ഭഗവദ്ഭക്തിയോഗേന 

തിരോധത്തേ ശനൈരിഹ

ശ്രീവാസുദേവന്റെ അനുഗ്രഹംകൊണ്ടുമാത്രമാണ് സാധ്യമാവുക. നിവൃത്തി ധര്‍മംകൊണ്ട് വാസുദേവാനുകമ്പ നേടാനാവും. ഭഗവദ് ഭക്തി ലഭിക്കുന്നതോടെ പതുക്കെ അഹങ്കാരം നശിക്കും. ഈ ഭക്തിയോഗം ലഭിക്കാന്‍ സമര്‍പണ ബുദ്ധിയോടെ ശ്രമിച്ചാല്‍ കാര്യനിവൃത്തിയാവും. അതിന് ഭഗവാന്റെ ഗുണങ്ങളെ കീര്‍ത്തിക്കുകയും ശ്രവിക്കുകയും ചെയ്യുക. ആ പരമാത്മാവിന്റെ പാദാരവിന്ദങ്ങളെ ഒരിക്കലെങ്കിലും അനുഭവത്തില്‍ ലഭിച്ചാല്‍ ആ ആത്മാവിനു ക്ലേശങ്ങളെല്ലാം ശമിക്കും.

എന്നാല്‍ ഇതൊക്കെ കേട്ടിട്ടും വിദുരര്‍ക്ക് സംശയങ്ങള്‍ തീരുന്നില്ല. വിദുരര്‍ പറയുന്നു.മഹര്‍ഷേ, മദ്യത്തിലും മദിരാക്ഷിയിലും സമ്പത്തിലുമെല്ലാം മനസ്സുറപ്പിച്ചിരിക്കുന്ന മൂഢനും പരമപുരുഷനില്‍ മനസ്സുറപ്പിച്ചിരിക്കുന്ന ജ്ഞാനിയും സന്തോഷത്തോടെ ജീവിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഇടയില്‍ പെട്ടു കഴിയുന്ന സാധാരണക്കാരുടെ ബദ്ധപ്പാടാണ് പ്രശ്‌നം.  വിഷയസുഖങ്ങളില്‍ അവരുടെ മനസ്സു നില്‍ക്കില്ല. എന്നാല്‍ ആത്മസുഖത്തിലേക്കെത്തിയിട്ടുമില്ല. ഫലത്തില്‍ ഇതു രണ്ടും അവര്‍ അനുഭവിക്കുന്നില്ല.

ഹേ, ഭഗവന്‍, അങ്ങയെപ്പോലുള്ള മഹാഗുരുവുമായി സത്സംഗമുണ്ടാകാന്‍ എനിക്ക് ഭഗവത് പ്രസാദമുണ്ടായി. എല്ലാവര്‍ക്കും ഇങ്ങനെ സത്സംഗം ലഭിക്കുന്നില്ലല്ലോ. എന്നാല്‍ ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ച് ചിന്തിച്ച് പ്രകൃതിയെ സ്‌നേഹിക്കുമ്പോള്‍ ഭഗവത്കൃപയാല്‍ സത്സംഗം ലഭിക്കും. സത്ഗുരു സംഗത്താലും സംസര്‍ഗത്താലും ഭഗവത് ജ്ഞാനം ലഭിക്കും.

എനിക്ക് വീടും നാടും എല്ലാമുപേക്ഷിച്ച് കാടും മേടും കയറി നടന്നപ്പോള്‍ പ്രകൃതിയെ സ്‌നേഹിച്ചും പ്രകൃതിയോടിണങ്ങിയും ജീവിക്കാനായി. അങ്ങനെ കഴിയുമ്പോഴാണ് ഭഗവത് കൃപയാല്‍ അങ്ങയെപ്പോലുള്ള സദ്ഗുരുക്കന്മാരെ കാണാന്‍ അവസരം ലഭിച്ചത്. ആ ഗുരു സംസര്‍ഗത്താല്‍ ജീവന്മുക്തനായിക്കഴിയുന്നതോടെ ക്രമേണ ഞാന്‍, എനിക്ക്, എന്റേത് എന്നിത്യാദി ചിന്തകളെല്ലാം ഒഴിവായി ഭഗവത് സായുജ്യത്തിലെത്തും.

ഈ പ്രകൃതി മുഴുവന്‍ ഭഗവാന്റെ ഭാഗമാണെന്നു മനസ്സിലായി. ആ വിരാട് പുരുഷനെക്കുറിച്ച് കൂടുതലറിയണമെന്നാഗ്രഹമുണ്ട്. ഹേ, മഹര്‍ഷേ, ഞാന്‍ അറിയേണ്ടതായ എല്ലാ കാര്യങ്ങളും എന്നോടരുളിച്ചെയ്യണമേ. ഞാന്‍ ചോദിച്ചില്ലെങ്കില്‍ പോലും അവയെല്ലാം എനിക്കുപദേശിക്കാന്‍ കരുണയുണ്ടാകണമേ.

ശ്രീഹരിയുടെ സൃഷ്ട്യാദി പ്രക്രിയകളെക്കുറിച്ചും പ്രളയകാലത്തെ ലയനത്തെക്കുറിച്ചും അറിയാനാഗ്രഹമുണ്ട്.വിദുരരുടെ ചോദ്യാവലികള്‍ കേട്ട് മൈത്രേയ മഹര്‍ഷിക്കു സന്തോഷമായി. ഭഗവത് കഥകള്‍ വിവരിക്കാന്‍ തനിക്ക് ലഭിച്ച അവസരമാണിത്. മൈത്രേയ മഹര്‍ഷി ആ സന്തോഷം പ്രകടമാക്കാന്‍ തെല്ലും മടി കാണിച്ചില്ല.

ഹേ, വിദുരമഹാശയ, പുരുവംശം അനുഗൃഹീതമാണ്. ലോകപാലനായ യമധര്‍മന്‍ ഈ വംശത്തില്‍ വന്ന് അവതരിച്ചുവല്ലോ. അജിതന്റെ കഥകള്‍ പറയാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യം.സാക്ഷാല്‍ ഭഗവാന്‍ ഋഷിമാര്‍ക്ക് ഉപദേശിച്ച ശ്രീഭാഗവതം ഞാന്‍ അങ്ങേക്ക് പറഞ്ഞുതരാം.

പണ്ട് സനത് കുമാരാദി മഹര്‍ഷിമാര്‍ സാക്ഷാല്‍ സങ്കര്‍ഷണമൂര്‍ത്തിയോട് ഭഗവത് തത്വത്തെക്കുറിച്ച്  ചോദിച്ചു. താന്‍ എപ്പോഴും ഉപാസിച്ചുകൊണ്ടിരിക്കുന്ന ശ്രീവാസുദേവനെക്കുറിച്ചു പറയുന്നതിന് ആദിശേഷനായ ശ്രീ സങ്കര്‍ഷണ മൂര്‍ത്തിക്ക് ആയിരം നാവുതന്നെയായിരുന്നു.

സങ്കര്‍ഷണമൂര്‍ത്തിയില്‍നിന്ന് ഭാഗവതതത്വം ഗ്രഹിച്ച സനത് കുമാരാദികളില്‍നിന്നും സാംഖ്യായന മഹര്‍ഷി അവ ചോദിച്ചു മനസ്സിലാക്കി. ഈ സാംഖ്യായന മഹര്‍ഷി ഈ ഭാഗവതതത്വം പരാശര മഹര്‍ഷിക്കും ബൃഹസ്പതിക്കും ഉപദേശിച്ചു. ഈ പരാശര മഹര്‍ഷിയില്‍നിന്നുമാണ് ഞാന്‍ ആദ്യമായി ഭാഗവതതത്വങ്ങളെക്കുറിച്ചറിയുന്നത്. ഹേ വിദുരരേ, പരാശര മഹര്‍ഷിയില്‍നിന്നും കേട്ടറിഞ്ഞ ആ തത്വം ഞാന്‍ അങ്ങേക്കും ഉപദേശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.