Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇടുക്കി ഡാം സമര്‍പ്പിക്കപ്പെട്ടിട്ട് 42 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 07:56 am IST
inSpecial Article

എന്നും നമുക്ക് അഭിമാനിക്കാന്‍ അനവധിയുണ്ട് നന്മകള്‍. അതിലൊന്നാണ് ഇടുക്കി ഡാം. കേരളത്തിനു വെളിച്ച വിപ്‌ളവംകൊണ്ടുവന്ന ഇടുക്കി ഡാം നാടിനു സമര്‍പ്പിക്കപ്പെട്ടിട്ട് ഈ ഫെബ്രുവരി 12ന് നാല്‍പ്പത്തി രണ്ടു വര്‍ഷം. അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈ ആര്‍ച്ച് ഡാം രാജ്യത്തിനു സമര്‍പ്പിച്ചത്. നാടിന്റെ സ്വപ്‌നവും നൂറുകണക്കിനു തൊഴിലാളികളുടെ വിയര്‍പ്പും അനുബന്ധരായ നിരവധി എഞ്ചിനിയര്‍മാരുടെ ബുദ്ധിയും കൂടിക്കുഴഞ്ഞുണ്ടായതാണ് ഇടുക്കി ഡാം.

കുറവന്‍ മലയെന്നും കുറത്തി മലയെന്നും പേരുള്ള രണ്ടു മലകള്‍ക്കിടയിലാണ് ഡാം പണിതിട്ടുള്ളത്. ഇടുക്കി ഡാമിനോട് ചേര്‍ന്ന്  രണ്ട് ചെറു ഡാമുകള്‍കൂടിയുണ്ട്. ചെറുതോണിയും കുളമാവും. ഈ മൂന്നു ഡാമുകളുംകൂടി 62 കിലോമീറ്ററോളമുള്ള ഒരു കൃത്രിമ തടാകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിര്‍മാണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനായിരുന്നു. ഉടമസ്ഥതയും ബോര്‍ഡിനുതന്നെയാണ്.കാനഡ സര്‍ക്കാരിന്റെ വലിയ സഹായം ഡാം നിര്‍മാണത്തിനുണ്ടായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രാന്റും ലോണും അവര്‍ അനുവദിച്ചിരുന്നു. 

വൈദ്യുതിക്കായി ഡാം പണിയണമെന്നുള്ള ആശയം മുന്നോട്ടുവെച്ചത് ഇറ്റാലിയന്‍ എഞ്ചിനിയറായ ജേക്കബ് ആയിരുന്നു. അദ്ദേഹം അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന് അനക്കംവെക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു.

പ്രകൃതി അനുഗ്രഹിച്ച സൗന്ദര്യവും കാടും മലയും പച്ചപ്പും തിങ്ങി നിറഞ്ഞ് അവസാനമില്ലാത്ത ജലപ്പരപ്പിന്റെ കാഴ്ച വലിയ ആകര്‍കമാണ്. ജലസ്വരം കൊണ്ടുമാത്രം മുറിവേല്‍ക്കുന്നതല്ലാതെ ഇവിടത്തെ പ്രശാന്തത ധ്യാന നിരതയായി അനുഭവപ്പെടാം. സന്ദര്‍ശകര്‍ കണ്ണും മനസും നിറക്കാനെത്തുന്ന ഇവിടം മഴക്കാലത്ത് ആരവവും പേമാരിയുംകൊണ്ട് ഭീകര സൗന്ദര്യവും വിതയ്‌ക്കാം.

വൈദ്യുതി നിലയ്‌ക്കുമ്പോഴും മഴക്കാലത്തു പ്രത്യേകിച്ചും നാം ഇടുക്കി ഡാമിനെ ഓര്‍ത്തുപോകും. അപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പിന്റെ ഉയര്‍ച്ചയും താഴ്‌ച്ചയും നാം ഹൃദയമിടിപ്പുപോലെയും കേള്‍ക്കാറുണ്ട്. അതുപോലെ ഡാം കെട്ടിപ്പൊക്കാന്‍ ഓരോ നിമിഷവും ഹൃദയമിടിപ്പോടെ ജോലിചെയ്ത നൂറുകണക്കിന് ആളുകളെക്കുറിച്ചും ചിലപ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ടാവാം.

ഇന്നത്തെപ്പോലെ ദൂരം അരികെ അല്ലാതിരുന്ന അക്കാലത്ത് ഇടുക്കി ഏതോ ഒരു ഭൂഖണ്ഡത്തെപ്പോലെ അകലെയായിരുന്നു അന്നത്തെ പഴമക്കാരായ സാധാരണക്കാര്‍ക്ക്. ചരിത്രത്തിനു മീതെ അനവധി നാടോടിക്കഥകള്‍ പുതച്ച കൗതുകങ്ങള്‍ അവര്‍ അന്നു കേട്ടിരുന്നു. കുറവന്‍ മലയേയും കുറത്തി മലയേയും അവ കണ്ടെത്തിയ പഴമക്കാരനേയുംകുറിച്ചായിരുന്നു കഥകളധികവും. സമീപ ജില്ലകളില്‍നിന്നും പലരും ഡാമിനായി പണിക്കെത്തിയിരുന്നു. ഇവരില്‍ പലരും പിന്നീട് ഇടുക്കിയില്‍ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു.

ജോലിയുടെ സൗകര്യത്തിനായോ ജീവന്‍സുരക്ഷയ്‌ക്കായോ ഇന്നത്തെപ്പോലെ വലിയ ക്രമീകരണങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ജോലിക്കിടയില്‍ നിരവധിപേര്‍ മരിക്കുകയുണ്ടായി. 80ലധികം ആള്‍ക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിലേറെപ്പേര്‍ മരിച്ചെന്നാണ് പറയപ്പെടുന്നത്. അന്ന് എട്ടുമണിക്കൂര്‍ കല്ലും മണ്ണും ചുമന്നാല്‍ കിട്ടിയിരുന്നകൂലി 2 രൂപയായിരുന്നു.അവിടെ സ്ഥിരതാമസമാക്കിയവരില്‍ ഇന്നു ജീവിക്കുന്ന പലരും അവശതയിലും പട്ടിണിയിലുമാണെന്നും കേള്‍ക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.