Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നങ്കൂരമിടുന്നതും കാത്ത് നാട്ടകം തുറമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 02:00 am IST
in Kottayam

കോട്ടയം: ജലമാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിനായി കോടികള്‍ ചെലവഴിച്ച് ആരംഭിച്ച നാട്ടകം തുറമുഖ പദ്ധതി ഇപ്പോഴും ശൈശവദശയില്‍ തന്നെ. 

പദ്ധതി ഉദ്ഘാടനം ചെയ്ത് 9 വര്‍ഷം കഴിഞ്ഞിട്ടും ചരക്ക് നീക്കം സുഗമമായി നടത്താനായില്ല. കഴിഞ്ഞ നവംബറില്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി സിമന്റ് ഇറക്കുമതി ചെയ്തതാണ് ഏക ചരക്ക് നീക്കം. 

തുറമുഖത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചരക്കുകള്‍ ജലമാര്‍ഗ്ഗമുള്ള നീക്കത്തിന്  സഹായകമാകുമെന്നു പ്രതീക്ഷിച്ച തുറമുഖത്തിന്റെ പ്രവര്‍ത്തനം നാമമാത്രമായി്. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയിലെ ആദ്യ ഉള്‍നാടന്‍ തുറമുഖത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം നിലയ്‌ക്കുന്ന അവസ്ഥയാണ്.

വാഗ്ദാനങ്ങള്‍ മാത്രം           

കോട്ടയത്തിന്റെ സ്വപ്‌ന പദ്ധതിയായിട്ടാണ് നാട്ടകം തുറമുഖത്തിന് കല്ലിട്ടത്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ ചരക്കുകളുമായി വരുമെന്നാണ് കൊട്ടിഘോഷിച്ചത്. നാട്ടകവും സമീപ പ്രദേശങ്ങളിലും വലിയ വികസനവും ഉണ്ടാകുമെന്നും പ്രചരിച്ചു. 

എന്നാല്‍ ഇവയെല്ലാം പാഴ് വാക്കായി. മാസത്തില്‍ ഒന്നോ രണ്ടോ തവണ കണ്ടെയ്‌നറുകള്‍ വരും. ജലമാര്‍ഗ്ഗം ഒരു ചരക്കും എത്താറില്ല. ജെട്ടിയുടെയും ബാര്‍ജിന്റെയും നിര്‍മാണത്തിലുണ്ടായ കാലതാമസമാണ് ജലമാര്‍ഗമുള്ള ചരക്കുഗതാഗതം വൈകിപ്പിക്കുന്നത്. 

രണ്ടുഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിക്ക് 48 ഏക്കര്‍ സ്ഥലം ഇനിയും ആവശ്യമുണ്ട്.  ബെര്‍ത്ത് നിര്‍മ്മാണം വീണ്ടും ഇഴയുകയാണ്.

ലക്ഷ്യം പാളി 

വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീമാണ് 2009ല്‍ നാട്ടകത്തെ പോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.

49 ശതമാനം സര്‍ക്കാരും 51 ശതമാനം സ്വകാര്യ കമ്പനിയായ പോര്‍ട്ട് ആന്റ് കണ്ടെയ്‌നര്‍ സര്‍വീസും ചേര്‍ന്ന് പത്ത് കോടി രൂപയാണ് തുറമുഖത്തിനായി മുടക്കിയത്. തുറമുഖ-വ്യവസായ വകുപ്പുകള്‍ സംയുക്തമായാണ് കോട്ടയം പോര്‍ട്ട്‌സ് ആന്‍ഡ് കണ്ടെയിനര്‍ ടെര്‍മിനല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്.കൊച്ചി തുറമുഖവുമായി ചേര്‍ന്ന് ഒരു കണ്ടെയ്‌നര്‍ ഡിപ്പോ ആക്കി കോട്ടയം തുറമുഖത്തെ മാറ്റുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ഇതോടെ നിര്‍മാണ മേഖലയിലേക്കുള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാനായിരുന്നു പദ്ധതി.

ക്രെയിനില്ല 

ഉദ്ഘാടനം കഴിഞ്ഞ് 9 വര്‍ഷം പൂര്‍ത്തിയായ പോര്‍ട്ടിന് ഇനിയും ഒരു ക്രെയിന്‍ പോലും ലഭ്യമല്ല. തുറമുഖത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനത്തിന് ക്രെയിന്‍ സര്‍വീസ് അത്യന്താപേക്ഷിതമാണ്. ബാര്‍ജിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം സജീവമാകുമെന്ന് ജനറല്‍ മാനേജര്‍ രൂപേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.