Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപക്കൊടി ഉയര്‍ത്തിയത് മുതിര്‍ന്ന ജഡ്ജിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
in India

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ കലാപെക്കാടി ഉയര്‍ത്തിയ നാലു ജസ്റ്റിസുമാര്‍ വളരെ സീനിയര്‍മാരാണ്. പത്രസമ്മേളനത്തിലൂടെ ചീഫിനെതിരെ വിമര്‍ശനം ഉന്നയിക്കുക വഴി അവര്‍ രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത തകര്‍ത്തെന്നാണ് വ്യാപകമായ ആക്ഷേപം. ജനങ്ങള്‍ ഇനി കോടതിയെ സംശയത്തോടെ മാത്രമേ നോക്കൂയെന്നാണ്  നിയമ വിദഗ്ധര്‍  പറയുന്നത്.

ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമന്‍. ചെന്നൈ ലയോള കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം. തുടര്‍ന്ന് വിശാഖപട്ടണത്തെ ആന്ധ്രാ കോളേജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി. 1995ല്‍ സീനിയര്‍ അഡ്വക്കേറ്റ്, 1997ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജി. 

ഗുവാഹതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. കേരള ഹൈക്കോടതി ജഡ്ജി പദവിയും ഏറ്റെടുത്തു. 2011 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍.  ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം. 

സുപ്രീംകോടതിയിലെ  വേറിട്ട ശബ്ദം. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പുറപ്പെടുവിച്ച ഒമ്പതംഗ ബഞ്ചില്‍ ഒരാള്‍. ജൂണില്‍ വിരമിക്കും.

രഞ്ജന്‍ ഗൊഗോയ്

സുപ്രീംകോടതി ജഡ്ജിമാരില്‍ ചെലമേശ്വറിനു ശേഷം സ്ഥാനം ഇദ്ദേഹത്തിനാണ്. 2018 ഒക്ടോബറില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിയമിതനാകും. 2019 നവംബറില്‍ വിരമിക്കും. 

ഗുവാഹതി ഹൈക്കോടതിയില്‍ 2001 വരെ സ്ഥിരം ജഡ്ജിയായിരുന്നു. പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. പിന്നീട് സുപ്രീംകോടതിയില്‍.

സുപ്രീം കോടതി ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തി ബ്ലോഗെഴുതിയതിന് റിട്ട. സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് 2016ല്‍ കോടതിയലക്ഷ്യത്തിന് രഞ്ജന്‍ ഗൊഗോയ് നോട്ടീസ് അയച്ചിരുന്നു. 

എം.ബി. ലോക്കൂര്‍ (ജസ്റ്റിസ് മദന്‍ ബീമാറാവു ലോക്കൂര്‍)

ദല്‍ഹി മോഡേണ്‍ സ്‌കൂളിലും സെന്റ് ജോസഫ്‌സ് അലഹബാദിലുമായി പഠനം. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദം. തുടര്‍ന്ന് ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമപഠനം. സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും അഭിഭാഷകന്‍. 1997ല്‍ സീനിയര്‍ അഡ്വക്കേറ്റായി. 1998-ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി.

1999ല്‍ അഡീഷണല്‍ ജഡ്ജിയായി ദല്‍ഹി ഹൈക്കോടതിയില്‍. പിന്നീട് ചീഫ് ജസ്റ്റിസായി. ഗുവാഹതി, ആന്ധ്രാപ്രദേശ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി. 2012ല്‍ സുപ്രീം കോടതി ജഡ്ജി.  കോടതികള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള കമ്മിറ്റിയിലേക്ക് വീണ്ടും നിയമിതനായി. 2018ല്‍ വിരമിക്കും. 

കുര്യന്‍ ജോസഫ്

തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയില്‍ നിന്ന് ബിരുദം. 1979 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും പ്രവര്‍ത്തിച്ചു. 2000ത്തില്‍ ജഡ്ജിയായി. 

2013ല്‍ സുപ്രീംകോടതിയിലേക്ക്. രണ്ട് തവണ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. 2010 ഫെബ്രുവരി എട്ടു മുതല്‍ 2013 മാര്‍ച്ച് ഏഴുവരെ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.  2018 നവംബറില്‍ വിരമിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.