Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 09:57 pm IST
in Wayanad

കല്‍പ്പറ്റ : ഒടുവില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു അത്താണി ക്വാറി സര്‍ക്കാര്‍ ഭൂമിയിലാണെന്ന്. കര്‍മ്മസമിതി നടത്തിവന്ന സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും അഞ്ച് കൊല്ലത്തിനുശേഷം വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. വ്യാജരേഖ ചമച്ച് ക്വാറി ഉടമ ഈ കാലയളവില്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.

നവംബര്‍ 27ന് വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ നല്‍കിയ ആധികാരിക രേഖയില്‍ ക്വാറി പ്രവര്‍ത്തിക്കുന്ന ഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്നും ക്വാറി ഉടമയുടെ കൈവശമുള്ള ലോക്കേഷന്‍ സ്‌കെച്ച് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇത് ഖനനത്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നു എന്നും പറയുന്നു.

75 ആദിവാസി കുടുംബങ്ങളിലായി 300ഓളം അംഗങ്ങ ള്‍ താമസിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കൊയറ്റ്പാറക്കുന്നിലെ ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ കാലങ്ങളായി സമരം നയിക്കുന്നത്. പാവപ്പെട്ട വനവാസികള്‍ താമസിക്കുന്ന ഈ പ്രദേശത്ത് വനവാസികളുടെ ഭൂമി കയ്യേറി അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനി ഉടമ മാത്യു ജോസഫ് എന്നയാളുടെ ക്വാറി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതായും ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കര്‍മ്മസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തുകയുണ്ടായി.

നിരന്തര പ്രക്ഷോഭങ്ങളുടെഭാഗമായി ക്വാറിയുടെ പ്രവര്‍ത്തനം പല അവസരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു. കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നഡബ്യു(സി)നമ്പര്‍ 35962/15 കേസ്സില്‍ ക്വാറിയിംഗ് ലിസ്സിന് അനുവദിക്കപ്പെട്ട ഭൂമിയുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ താഹസില്‍ദാരെ ചുമതലപ്പെടുത്തി. പട്ടയ സ്‌ക്കെച്ച്പ്രകാരം ലിസ്സിന് ലഭിച്ച ഭൂമി അളക്കാതെ ലൊക്കേഷന്‍ സ്‌ക്കെച്ച്‌കൊണ്ട് ഭൂമി അളന്ന് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുകയാണ് ഉണ്ടായതെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. വെള്ളമുണ്ട വില്ലേജില്‍സര്‍വ്വേനമ്പര്‍ 622/എല്‍പ്പെട്ട പട്ടയസ്‌ക്കെച്ചുകള്‍ പ്രകാരം പതിച്ചുകിട്ടിയ ഭൂമികളായ എല്‍എ21/84 ചീനിക്കോട്ടില്‍ നാരായണന്‍ ഒരേക്കര്‍, എല്‍എ27/86 ടി. കെ. കണ്ണന്‍ 1.65, എല്‍എ 12/69 പി. പി.കുട്ടന്‍ 1.60ഏക്കര്‍ എന്നീ ഭുമികള്‍ എല്ലാംകൂടി നാല് ഏക്കര്‍ പതിനഞ്ച് സെന്റിനാണ് ക്വാറിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.

പരസ്പരം അതിര്‍ത്തി പങ്കിടാത്ത ഈ ഭൂമികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ ഒരു പ്ലോട്ടായി സ്‌ക്കെച്ച് വരച്ച് ക്വാറിക്ക് അനുമതി ലഭിക്കുവാന്‍ കൂട്ടുനിന്നതായും ഇവര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് വില്ലേജ്ഓഫീസറുടെ റിപ്പോര്‍ട്ട്. ഇതുപ്രകാരമുള്ള ഭൂമിയില്‍പ്പെടാത്ത ആദിവാസികള്‍ കൈവശംവെക്കുന്ന സ്ഥലത്താണ് ഇത്രയുംവര്‍ഷം ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.

കോടതി ഉത്തരവ് പ്രകാരം ലീസ്സിന് അനുവദിച്ച പട്ടയസ്‌ക്കെച്ച് പ്രകാരമുള്ള ഭൂമി അളക്കുകയാണെങ്കില്‍ ക്വാറിയെ സംബന്ധിച്ച അനധികൃത കയ്യേറ്റം കണ്ടെത്താന്‍ കഴിയും. സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറി പ്രവര്‍ത്തിക്കുന്ന ക്വാറി തൊട്ടടുത്തു താമസിക്കുന്ന ആദിവാസികളുടെ വീടിനും സ്വത്തിനും ജീവനും ഭീഷണിയാണ്. പകല്‍ സമയങ്ങളില്‍ തുടര്‍ച്ചയായി സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നതുകാരണം വീടുകളില്‍ താമസിക്കാന്‍ വനവാസികള്‍ ഭയപ്പെടുകയാണ്. ഇതും വില്ലേജ് ഓഫീസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോളനിയിലേക്കുള്ള ഏക വഴിയായ വാളാരംകുന്ന് കൊയറ്റ്പാറ റോഡില്‍കൂടി നിരന്തരം 10ഓളം ടിപ്പര്‍ലോറിക ള്‍ കല്ലുമായി പോകുന്നതിനാ ല്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാ ന്‍ സാധിക്കുന്നില്ല. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുവാനോ രോഗികളെ ആശുപത്രിയിലെത്തിക്കാനോ തുടങ്ങി പ്രധാന ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുകയാണ്. ഇതെല്ലാം ചൂണ്ടികാട്ടിയാണ് കര്‍മ്മസമിതിയുടെ പ്രക്ഷോഭം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.