Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിതച്ചതു കൊയ്യുന്ന പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 08:32 am IST
inUncategorized

പാക്കിസ്ഥാന് അന്നും ഇന്നും ഒരേ മുഖമേയുള്ളൂ, ചതിയുടേയും ഭീകരതയുടേയും മുഖം. ചൈനയെപ്പോലെ വിശ്വസിക്കാന്‍ കൊള്ളാത്ത അയല്‍പ്പക്കം. ഭീകരതയുടെ അപ്പോസ്തല രാഷ്‌ട്രമാണിന്നു പാക്കിസ്ഥാന്‍. അധാര്‍മികതയുടെ വാതിലുകളെല്ലാം പാക്കിസ്ഥാന്‍ തുറന്നിടുന്നത് ഇന്ത്യയ്‌ക്കു നേരെയാണ്. ഒന്നുപറയും മറ്റൊന്നു പ്രവര്‍ത്തിക്കും.

നന്മയും സമാധാനവും പറഞ്ഞാല്‍ തൊട്ടടുത്ത നിമിഷം അവരില്‍നിന്നും അക്രമം പ്രതീക്ഷിക്കാം എന്നതാണ് ഇന്ത്യ പഠിച്ചപാഠം. ഇന്ത്യയുമായി സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ സൈനികമേധാവി പറഞ്ഞതിനു തുടര്‍ ദിവസങ്ങളിലാണ് പാക്കിസ്ഥാനില്‍ നിന്നും ആക്രമണം ഉണ്ടായത്. ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.

ദുര്‍ബലമാണ് പാക്കിസ്ഥാനെങ്കിലും ഭീകരതയെ ഇന്ത്യയിലേക്കു കയറ്റി അയക്കുന്നതില്‍ യാതൊരു കുറവുമില്ല. സര്‍ക്കാരും സൈന്യവും അറിഞ്ഞാണ് പാക്കിസ്ഥാന്‍ ഭീകരര്‍ക്കു ചെല്ലും ചെലവും കൊടുക്കുന്നത്. ഭീകരതയുടെ തലവനായിരുന്ന അല്‍ ഖ്വയ്ദയുടെ ബിന്‍ ലാദന് സുരക്ഷാതാവളമായിരുന്നു പാക്കിസ്ഥാന്‍. അതുപോലെതന്നെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് സ്വന്തംവീടുപോലെയാണ് പാക്കിസ്ഥാന്‍.

ഭീകരതയെ തടഞ്ഞില്ലെങ്കില്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന നിലയിലാണ് അന്താരാഷ്‌ട്ര തലത്തില്‍ ഇപ്പോള്‍ നീക്കങ്ങളുള്ളത്. എന്നാല്‍ അമേരിക്ക പാക്കിസ്ഥാനു നല്‍കിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി. അമേരിക്ക കഴിഞ്ഞദിവസം ഇത്തരം സഹായം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടു പോയില്ലെങ്കില്‍ പാക്കിസ്ഥാനു നല്‍കിവരുന്ന വന്‍ സഹായം നല്‍കില്ലെന്നു പറഞ്ഞതിനു പിന്നാലെയാണ് അമേരിക്ക അതു നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി നല്‍കിയിരുന്ന ധനസഹായമാണ് ഇങ്ങനെ നിര്‍ത്തലാക്കിയത്. 33 ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ സഹായമായി നല്‍കിയിട്ടുള്ളത്. സഹായത്തിനു പകരം തങ്ങളെ വഞ്ചിക്കുന്ന പരിപാടിയാണ് പാക്കിസ്ഥാന്‍ ചെയ്തുകൊണ്ടിരുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

ഇക്കാരണംകൊണ്ടായിരിക്കും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാ അതുദ്ദ അ്ദവയുടെ തലവനുമായ ഹാഫിസ് സെയ്ദിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. പ്രാദേശിക ഭരണകൂടങ്ങളോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ രഹസ്യ നിര്‍ദേശം കൊടുത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പാക്കിസ്ഥാന്റെ ഭരണാധികാരികള്‍ എല്ലാംതന്നെ അവര്‍ക്കു തങ്ങളുടെ നാട്ടില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്ന സംഭവങ്ങള്‍ മനപ്പൂര്‍വം സൃഷ്ടിക്കുന്നത് പതിവു രീതിയായിരുന്നു. കിഴക്കിന്റെ മകള്‍ എന്ന വ്യാജപ്പേരു സ്വയംസ്വീകരിച്ച ബേനസിര്‍ ഭൂട്ടോ ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. അതിന്റെ തിക്തഫലങ്ങള്‍ അവര്‍തന്നെ അനുഭവിച്ചു.ബേനസിറിന്റെ മരണത്തിനു പിന്നില്‍ അല്‍ ഖ്വയ്ദയുടെ കൈകളുണ്ടെന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.