Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്: പുതുവത്സര ദിനത്തിലും അക്രമം തുടര്‍ന്ന് സിപിഎം; സമാധാന ശ്രമങ്ങള്‍ കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 07:26 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ഭരണത്തണലില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കണ്ണൂര്‍ ജില്ലയിലങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിവരുന്ന സിപിഎം അക്രമി സംഘം 2018 നെ ഇന്നലെ വരവേറ്റതും ബോംബേറും അക്രമവും നടത്തിക്കൊണ്ട്. പുതുവത്സരം പിറന്ന പുലര്‍ച്ചെ മട്ടന്നൂര്‍ നടുവനാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടത്തിയ സിപിഎം അക്രമി സംഘം ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയുടെ വീടിന് നേരെ ബോംബേറും അക്രമവും നടത്തി. പൊയിലൂരില്‍ ബിജെപി നേതാവിന്റെ വാഹനത്തിനു നേരെയും ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി.

ജില്ലയില്‍ ശാശ്വത സമാധാനത്തിനായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഉഭയകക്ഷി സമാധാനചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം പാനൂര്‍ കുറ്റേരിയിലും പയ്യന്നൂര്‍ കവ്വായിയിലും ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് ശേഷം ജില്ല സാവധാനത്തില്‍ സമാധാനത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടയിലാണ് പുതുവര്‍ഷപ്പുലരിയില്‍ രണ്ടിടങ്ങളിലും സിപിഎം അക്രമിസംഘം അഴിഞ്ഞാടിയത്.

സമാധാനയോഗത്തിന് ശേഷം കുറ്റേരിയിലുണ്ടായ പ്രാദേശികമായ പ്രശ്‌നത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷത്തെ പെരുപ്പിച്ചുകാട്ടി സംഘപ്രസ്ഥാനങ്ങള്‍ ജില്ലയില്‍ സമാധാനത്തിനെതിരാണെന്ന രീതിയില്‍ കുപ്രചരണം നടത്തിയ സിപിഎം നേതൃത്വം വളരെ ആസൂത്രിതമായാണ് വീണ്ടും ജില്ലയില്‍ പുതുവര്‍ഷ ദിനത്തില്‍ത്തന്നെ അക്രമങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുളള ഒരു പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ നാടൊന്നാകെ ആഘോഷങ്ങളും മറ്റും നടത്തുമ്പോള്‍ അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമാധാന ചര്‍ച്ചയ്‌ക്ക് ശേഷം കുറ്റേരിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ പ്രസ്താവനയിലൂടെ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രകോപനങ്ങളില്‍ വീഴാതെ ആത്മസംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടുവനാടും ധര്‍മ്മടത്തും ഉണ്ടായ അക്രമസംഭവങ്ങളെ തളളിപറയാനോ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടാനോ സിപിഎം തയ്യാറായിട്ടില്ല. ഇത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു കൊണ്ടാണ് രണ്ടിടത്തും അക്രമങ്ങള്‍ നടന്നത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ധര്‍മ്മടത്തും നടുവനാടും നടന്ന അക്രമത്തിലൂടെ ജില്ലയില്‍ ഒരിക്കലും ശാശ്വത സമാധാനം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് തെളിയുകയാണ്. ഭരണത്തണലില്‍ പോലീസിനെ പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി അക്രമം തുടരുമെന്ന രഹസ്യമായ പ്രഖ്യാപനമായി മാറുകയാണ് പുതുവത്സരപിറവിയിലെ സിപിഎം അക്രമങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.