Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്: പുതുവത്സര ദിനത്തിലും അക്രമം തുടര്‍ന്ന് സിപിഎം; സമാധാന ശ്രമങ്ങള്‍ കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 07:26 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ഭരണത്തണലില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കണ്ണൂര്‍ ജില്ലയിലങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിവരുന്ന സിപിഎം അക്രമി സംഘം 2018 നെ ഇന്നലെ വരവേറ്റതും ബോംബേറും അക്രമവും നടത്തിക്കൊണ്ട്. പുതുവത്സരം പിറന്ന പുലര്‍ച്ചെ മട്ടന്നൂര്‍ നടുവനാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടത്തിയ സിപിഎം അക്രമി സംഘം ധര്‍മ്മടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയുടെ വീടിന് നേരെ ബോംബേറും അക്രമവും നടത്തി. പൊയിലൂരില്‍ ബിജെപി നേതാവിന്റെ വാഹനത്തിനു നേരെയും ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി.

ജില്ലയില്‍ ശാശ്വത സമാധാനത്തിനായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഉഭയകക്ഷി സമാധാനചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം പാനൂര്‍ കുറ്റേരിയിലും പയ്യന്നൂര്‍ കവ്വായിയിലും ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് ശേഷം ജില്ല സാവധാനത്തില്‍ സമാധാനത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇതിനിടയിലാണ് പുതുവര്‍ഷപ്പുലരിയില്‍ രണ്ടിടങ്ങളിലും സിപിഎം അക്രമിസംഘം അഴിഞ്ഞാടിയത്.

സമാധാനയോഗത്തിന് ശേഷം കുറ്റേരിയിലുണ്ടായ പ്രാദേശികമായ പ്രശ്‌നത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷത്തെ പെരുപ്പിച്ചുകാട്ടി സംഘപ്രസ്ഥാനങ്ങള്‍ ജില്ലയില്‍ സമാധാനത്തിനെതിരാണെന്ന രീതിയില്‍ കുപ്രചരണം നടത്തിയ സിപിഎം നേതൃത്വം വളരെ ആസൂത്രിതമായാണ് വീണ്ടും ജില്ലയില്‍ പുതുവര്‍ഷ ദിനത്തില്‍ത്തന്നെ അക്രമങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുളള ഒരു പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ നാടൊന്നാകെ ആഘോഷങ്ങളും മറ്റും നടത്തുമ്പോള്‍ അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമാധാന ചര്‍ച്ചയ്‌ക്ക് ശേഷം കുറ്റേരിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ പ്രസ്താവനയിലൂടെ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രകോപനങ്ങളില്‍ വീഴാതെ ആത്മസംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടുവനാടും ധര്‍മ്മടത്തും ഉണ്ടായ അക്രമസംഭവങ്ങളെ തളളിപറയാനോ തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടാനോ സിപിഎം തയ്യാറായിട്ടില്ല. ഇത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു കൊണ്ടാണ് രണ്ടിടത്തും അക്രമങ്ങള്‍ നടന്നത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ധര്‍മ്മടത്തും നടുവനാടും നടന്ന അക്രമത്തിലൂടെ ജില്ലയില്‍ ഒരിക്കലും ശാശ്വത സമാധാനം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് തെളിയുകയാണ്. ഭരണത്തണലില്‍ പോലീസിനെ പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി അക്രമം തുടരുമെന്ന രഹസ്യമായ പ്രഖ്യാപനമായി മാറുകയാണ് പുതുവത്സരപിറവിയിലെ സിപിഎം അക്രമങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.