Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നപടികളില്‍ പിണറായിക്ക് ഇരട്ട നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:11 pm IST
in Special Article

കൊച്ചി: പിണറായി നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികളിലെ പക്ഷപാതം വിമര്‍ശിക്കപ്പെടുന്നു. സൈബര്‍ കുറ്റങ്ങളിലായാലും അല്ലാത്തവയായാലും നടപടികളിലെ രാഷ്‌ട്രീയവും പൊള്ളത്തരങ്ങളുമാണ് തുറന്നുകാട്ടപ്പെടുന്നത്.

നടി പാര്‍വ്വതി നടന്‍ മമ്മൂട്ടിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നടബപി ധൃതി പിടിച്ചായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിക്കമ്പനിയുടെ ചെയര്‍മാന്‍കൂടിയായ മമ്മൂട്ടിയെ സംരക്ഷിക്കാനായിരുന്നു വാസ്തവത്തില്‍ പാര്‍വതിക്ക് അനുകൂലമായ നീക്കം.

പാര്‍വതിയുടെ പരാതി കിട്ടിയ ഉടന്‍ നടപടിയെടുത്ത പിണറായി സര്‍ക്കാരും പോലീസും പക്ഷേ സൈബര്‍ കുറ്റത്തിന് 311 ദിവസം മുമ്പ് കൊടുത്ത മറ്റെരു പരാതിയില്‍ നടപടിയൊന്നുമെടുത്തിട്ടില്ല. പള്‍സര്‍ സുനിയെന്ന പേരില്‍ തന്റെ ഫോട്ടോ പ്രചരിപ്പിച്ചതിന് റിയാസ് ഖാന്‍ കൊടുത്ത പരാതിയാണ് ചവറ്റുകുട്ടയില്‍ പോയത്.

മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ നടപടിയിലും ഈ പക്ഷപാതമുണ്ട്. ആര്‍എസ്എസ് സര്‍വസംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രിന്‍സിപ്പാളിനുമെതിരേയാണ് നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പോലീസ് നടപടി സാദ്ധ്യമാണോ എന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എന്തു നടപടിയുണ്ടായി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും രാഷ്‌ട്രപതിയുടെ ഓഫീസില്‍നിന്നും സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണവുമുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും കരുതണം.

മാത്രമല്ല, പയ്യോളി മനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ സിബിഐ അറസ്റ്റ് ചെയ്തവരില്‍ പ്രമുഖ സിപിഎം നേതാക്കളുണ്ട്. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങള്‍ നടക്കവേ ഈ സംഭവം വലിയ പ്രതിസന്ധി പാര്‍ട്ടിക്ക് ഉണ്ടാക്കി. അതിനു പകരം വീട്ടാനെന്ന മട്ടിലാണ് ആര്‍എസ്്്എസ് സര്‍ സംഘചാലക് ഉള്‍പ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിരുവനന്തപുരം അമ്പലത്തറ സ്വദേശി റിയാസ് ഖാന്റെ ചിത്രം, നടിയെ പീഡിപ്പിച്ച കേസിലുള്‍പ്പെട്ടെ പള്‍സര്‍ സുനിയെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. റിയാസ് ഖാന്‍ നടന്‍ ദിലീപിന്റെ ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്‍ ചെയര്‍മാനാണ്. മലപ്പുറത്തുനിന്ന് ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് ആദ്യം തെറ്റായി ഫോട്ടോ ചേര്‍ത്തത്. ഇത് വ്യാപകമായി പ്രചരിച്ചു. റിയാസ് 2017 ഫെബ്രുവരി 23 ന് സംസ്ഥാന സൈബര്‍ സെല്ലിനും പോലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണമൊന്നും നടത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരാരും ഫോണില്‍ പോലും ആരും ബന്ധപ്പെട്ടിട്ടുമില്ല. പാര്‍വതിയുടെ പരാതിയില്‍ പൊടുന്നനെ നടപടിയെടുത്തവരുടേതാണ് ഈ പക്ഷപാതം.

പാര്‍വതിയുടെ പരാതിയിലെ നടപടിക്ക് ധൃതികൂടാന്‍ കാരണം, മമ്മൂട്ടിയെ സോഷ്യല്‍ മാധ്യമങ്ങളില്‍ വിചാരണ ചെയ്യുന്നത് തടയാന്‍കൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.