Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുന്നംകുളത്തെ വാണിജ്യ പെരുമയുടെ മറ്റൊരടയാളം കൂടി മായുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 10:11 pm IST
in Thrissur

കുന്നംകുളം : അരനൂറ്റാണ്ട് കാലം സംസ്ഥാനത്തെ തന്നെ അച്ചടി മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന വിക്ടറി പ്രസ് പൊളിച്ചു നീക്കി തുടങ്ങി. വാണിജ്യത്തിന്റെയും അച്ചടിയുടെയും ഈറ്റില്ലമായിരുന്ന കുന്നംകുളത്തെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു വിക്ടറി പ്രസിന്റെത്. അച്ചടി മേഖലയിലെ ആധുനിക വത്കരണത്തില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് രണ്ടു കൊല്ലം മുന്‍പ് പ്രസ് അടച്ചു പൂട്ടിയിരുന്നു.

അപ്പോഴും ഓര്‍മകളില്‍ ചരിത്രം പേറി പ്രൗഢിയോടെതന്നെ ഈ അഞ്ചു നിലകെട്ടിടം തലയുയര്‍ത്തി നിന്നിരുന്നു. നഗരത്തില്‍ വലിയ കെട്ടിടങ്ങള്‍ പലതും ഉയര്‍ന്നെങ്കിലും പഴമക്കാര്‍ക്കിടയില്‍ ഈ കെട്ടിടം നഗര വികസനത്തിന്റെ അടയാളമായി നിലനിന്നു . ആ അടയാളമാണ് ഇപ്പോള്‍ മായുന്നത്. കെട്ടിടം പൊളിച്ചു മാറ്റി അര ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപാര സമുച്ചയം നിര്‍മ്മിക്കാനാണ് ഉടമസ്ഥര്‍ തയ്യാറെടുക്കുന്നത്.

ഒരു കാലത്ത് സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ പ്രധാനപെട്ട എല്ലാ ബില്ലുകളും മറ്റു കടലാസുകളും പാഠ പുസ്തകങ്ങളും അച്ചടിച്ചിരുന്നത് വിക്ടറി പ്രസിലാണ്. ആ കാലഘട്ടത്തിലെ ഏറ്റവും ആധുനിക യന്ത്രങ്ങള്‍ ഉള്ള പ്രസ് ആയിരുന്നു വിക്ടറി. കുന്നംകുളത്തെ പ്രധാന വ്യാപാരികളില്‍ ഒരാളായിരുന്ന പാവുണ്ണിയാണ് പ്രസിന് തുടക്കം കുറിച്ചത്. കേരളത്തിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ഇവിടെയെത്തി ആതിഥ്യം സ്വീകരിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ചിന്ഹങ്ങളും അച്ചടിച്ചിരുന്നതും ഇവിടെ തന്നെ ആയിരുന്നു. പ്രസിന്റെ ഏറ്റവും നല്ല കാലഘട്ടത്തില്‍ പാലക്കാട്ടെ കഞ്ചിക്കോടും , ഗള്‍ഫിലും യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാലക്രമേണ ഇവക്കും ഏറ്റവും ഒടുവില്‍ കുന്നംകുളത്തെ പ്രസിനും പൂട്ട് വീഴുകയായിരുന്നു.

പാവുണ്ണിയുടെ മരണ ശേഷം മക്കളായ കെ പി ഡേവിസും, കെ പി സാക്‌സനുമാണ് വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്നത്. നിലവില്‍ ചെറിയ തോതില്‍ പാറേമ്പാടത്ത് ചെറിയ ഒരു യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പടിപടിയായി നഗരത്തിന്റെ വികസന കാലഘട്ടത്തിലെ സ്മാരകങ്ങള്‍ നിലം പൊത്തുമ്പോളും പുത്തന്‍ തലമുറ പകരമുയരുന്ന ന്യൂ ജെന്‍ വിസ്മയങ്ങളില്‍ അഭിരമിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ നഗരത്തിലെ ബൈജു തീയേറ്ററും പൊളിച്ചു നീക്കിയിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.