Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍ ബൈപ്പാസിന് തുക അനുവദിക്കണമെന്ന ശുപാര്‍ശ പൊതുമരാമത്ത് വകുപ്പ് തള്ളിയിട്ടും ഭൂരേഖാ പരിശോധനയുമായി റവന്യുവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 09:31 pm IST
in Malappuram

നിലമ്പൂര്‍: നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിന് തുക അനുവദിക്കണമെന്ന ശുപാര്‍ശ പൊതുമരാമത്ത് തള്ളിയിട്ടും, ഭൂവുടമകളുടെ ഭൂമി സംബന്ധമായ രേഖകള്‍ ലാന്റ് അക്വിസിഷന്‍ വിഭാഗം പരിശോധിച്ചു.

ബൈപ്പാസ് അട്ടിമറിച്ച സര്‍ക്കാര്‍ തന്നെയാണ് ഭൂമി നഷ്ടപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തില്‍ രേഖകളുടെ പരിശോധനയുമായി രംഗത്തിറങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പ്രവര്‍ത്തി നിലച്ചുപോയ റോഡുകളിലൊന്നാണ് നിലമ്പൂര്‍ ബൈപ്പാസ്. പി. വി. അന്‍വര്‍ എംഎല്‍എ ആയ ശേഷം ബൈപ്പാസിനുവേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. പാതക്ക് ആവശ്യമായ തുക കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നുണ്ടങ്കിലും രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കാനുള്ള 50 കോടി രൂപ അനുവദിക്കണമെന്ന പ്രൊപ്പോസല്‍ പൊതുമരാമത്ത് വകുപ്പ് തള്ളുകയായിരുന്നു.

വീട്ടിക്കുത്ത് മുതല്‍ മുക്കട്ട വരെയുള്ള രണ്ട്, മൂന്ന്, നാല് ബ്ലോക്കുകളില്‍ പെട്ട നൂറോളം പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിക്കണമെന്നാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഈ പ്രൊപ്പോസല്‍ അപ്പാടെ തള്ളി. ഇത് പുറത്തായതോടെ പ്രതിഷേധം ഭയന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് ഭൂവുടമകളുടെ രേഖകള്‍ പരിശോധിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ മുഴുവന്‍ രേഖകളും ഉണ്ടോയെന്ന പരിശോധനയാണ് നിലമ്പൂര്‍ ടിബിയില്‍ നടന്നതെന്നാണ് വിശദീകരണം. മുഴുവന്‍ രേഖകളും ഇല്ലാത്തവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം നേരത്തെ നല്‍കിയിരുന്നു. നൂറിലധികം ഭൂവുടമകളുടെ രേഖകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

കെഎന്‍ജി റോഡില്‍ നിന്നും വീട്ടിക്കുത്ത് വരെയുള്ള ഒന്നാംഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തെങ്കിലും മണ്ണിട്ട് നികത്തിയ പ്രവര്‍ത്തി നടത്തുകയല്ലാതെ മറ്റൊന്നും ഇവിടെ നടന്നിട്ടില്ല. രണ്ടാം ഘട്ട പ്രവര്‍ത്തിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 55 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍. മഹമൂദ്, കെ. ശബരിനാഥ്, കെ. ടി. അബ്ദുള്‍ ലത്തീഫ്, ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ പി. അബ്ദുള്‍ റസാഖ്, സി. സാജു, എം. കെ. മനോജ് കുമാര്‍, ടി. വി. സതീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.