Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിരത്തില്‍ പൊലിഞ്ഞത് 239 ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 09:25 pm IST
in Kottayam

കോട്ടയം: ഗതാഗത നിയമങ്ങളും പരിശോധനയും മുറയ്‌ക്ക് നടക്കുമ്പോഴും ജില്ലയില്‍ ഈ വര്‍ഷം വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 239 ജീവന്‍. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2412 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ മാത്രം 190 ജീവന്‍ നിരത്തില്‍ പൊലിഞ്ഞു. 2698 പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.

ഡ്രൈവിങിലെ അശ്രദ്ധ മൂലം വാഹനങ്ങള്‍ വൈദ്യുതി തൂണുകളില്‍ ഇടിച്ചും മറിഞ്ഞമുണ്ടായ അപകടങ്ങളില്‍ 49 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇത്തരത്തില്‍ 91 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 51 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. രണ്ട് രീതിയിലുള്ള അപകടങ്ങളിലായിട്ടാണ് 239 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

2016 ലെ അപകടങ്ങളുടെ സ്ഥിതിവിവര കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷവും അപകടങ്ങളുടെയും മരണനിരക്കിന്റെയും കാര്യത്തില്‍ കുറവ് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം 2684 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 246 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2315 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഡ്രൈവിങിനിടെയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗം എന്നിവ അപകടത്തിന് കാരണമാകുന്നുണ്ട്. നവീകരിച്ച റോഡിലൂടെ അമിത വേഗത്തിലുള്ള സഞ്ചാരവും അപകടത്തിലേക്ക് വഴിതെളിയ്‌ക്കുന്നുണ്ട്. പാലാ-പൊന്‍കുന്നം റോഡും ചിങ്ങവനം-കോടിമത പാതയും ജില്ലയിലെ അപകട മേഖലകളായി മാറിയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം – കോടിമത പാതയില്‍ ഒരാഴ്ചയ്‌ക്കുളളില്‍ നാല് ജീവനാണ് പൊലിഞ്ഞത്. ബൈക്ക് അപകടങ്ങളിലയായിരുന്നു നാല് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.എംസി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെ പത്തിലധികം അപകടമേഖലകളുണ്ട്്. നവീകരിച്ച റോഡിലൂടെയുള്ള അമിത വേഗവും സുരക്ഷാ സംവിധാനങ്ങളുടെ കുറവും അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്. ഉന്നത നിലവാരത്തിലുള്ള പാലാ – പൊന്‍കുന്നം പാതയില്‍ അപകടം വര്‍ദ്ധിക്കാനും മുഖ്യകാരണം അമിത വേഗതയാണ്.

ഉന്നത നിലവാരത്തിലുള്ള റോഡില്‍ അമിത വേഗം കാരണം രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് അപകടങ്ങള്‍ നടക്കുന്നത്. അതേ സമയം പൊട്ടിപൊളിഞ്ഞതും കുഴികള്‍ നിറഞ്ഞതുമായ റോഡില്‍ രാത്രി സമയത്താണ് കൂടുതല്‍ അപകടം. റോഡിനെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്‍ധാരണയില്ലാത്തതാണ് ഇതിന് കാരണം. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ബൈക്ക് അപകടങ്ങളാണ്. അത് കഴിഞ്ഞാല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.