Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രണ്ട് വര്‍ഷത്തിനിടെ മരിച്ചത് ഏഴ് പേര്‍ വാളയാര്‍ അണക്കെട്ടില്‍ മുങ്ങി മരണം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 08:20 pm IST
in Palakkad

വാളയാര്‍: ജില്ലയിലെ അണക്കെട്ടുകളില്‍ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും അണക്കെട്ടുകളില്‍ സന്ദര്‍ശകര്‍ക്കുള്ള സുരക്ഷാ സംവിധാനം കടലാസിലൊതുങ്ങുന്നു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വാളയാര്‍, മലമ്പുഴ അണക്കെട്ടുകളില്‍ മാത്രം മുങ്ങികുളിക്കാനിറങ്ങിയവരില്‍ മരിച്ചവര്‍ പത്തോളം പേരാണ്.

ഇതില്‍ കൂടുതലും വാളയാര്‍ അണക്കെട്ടിലാണെന്നതാണ് പരിതാപകരം. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വാളയാര്‍ അണക്കെട്ടില്‍ മരിച്ച 7 പേരും തമിഴ്‌നാട് സ്വദേശകളും കോളേജ് വിദ്യാര്‍ത്ഥികളുമാണ്. ഇത്രയേറെ മുങ്ങി മരണങ്ങള്‍ നടന്നിട്ടും വാളയാര്‍ അണക്കെട്ടുകളില്‍ അപകട മുന്നറിയിപ്പുള്‍പ്പടെയുള്ള സുരക്ഷാ സംവിധാനം നടപ്പാക്കുന്നതിനെതിരെ ഭരണകൂടത്തിന് നിസ്സംഗതയാണ്.

അതിര്‍ത്തി പാലത്തിന് സമീപത്തെ ചായക്കടകള്‍ക്കു സമീപത്തുകൂടെയിറങ്ങുന്ന ഭാഗത്തെ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡ് എഴുത്തുകള്‍ മാഞ്ഞുപോയിട്ട് വര്‍ഷങ്ങളായി. ഇങ്ങനെയൊരു ബോര്‍ഡുള്ളതുപോലും പലര്‍ക്കുമറിയാത്ത സ്ഥിതിയാണ്. എന്നാല്‍ അണക്കെട്ടിലേക്കിറങ്ങുന്നവരാണ് മുങ്ങിക്കുളിക്കുന്നവരില്‍ അധികവും. പുറത്തുകാണുമ്പോള്‍ അണക്കെട്ട ശാന്തമായൊഴുകുന്നുവെന്നു തോന്നുമ്പോഴും വെള്ളത്തിനിടയില്‍ നിറയെ കുഴികളാണ്.

മരണച്ചുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വളരെ താഴ്ചയുള്ള ഇത്തരം കുഴികളാണ് പലപ്പോഴും കുളിക്കാനിറങ്ങുന്നവരുടെ ജീവനെടുക്കുന്നതെന്നാണ് അഗ്നിശമനസുരക്ഷാസേന ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സാക്ഷ്യം. അണക്കെട്ടിനു സമീപത്തുള്ളവര്‍ അപകടത്തിന്റെ ആഴമറിഞ്ഞാണ് വെള്ളത്തിലിറക്കുമെന്നതിനാല്‍ ഇതറിയാതെയെന്ന അയല്‍നാടുകളില്‍ നിന്നുള്ളവരാണ് അണക്കെട്ടില്‍ മുങ്ങിമരണത്തിന് കീഴടങ്ങുന്നത്.

കഴിഞ്ഞ നവംബര്‍ 19 നാണ് അവസാനമായി വാളയാര്‍ അണക്കെട്ടില്‍ മുങ്ങി മരണം നടന്നത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിലെ 2 വിദ്യാര്‍ത്ഥികളുടെ ജീവനാണ് അന്ന് അണക്കെട്ടുകളിലെ മരണച്ചുഴികള്‍ കവര്‍ന്നെടുത്തത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷാപ്രവര്‍ത്തകര്‍ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതിനു മുമ്പ് 2016 ഏപ്രില്‍, മെയ്, ഒക്‌ടോബര്‍ മാസങ്ങളായി ഓരോ വിദ്യാര്‍ത്ഥി വീതമാണ് അണക്കെട്ടില്‍ മരിച്ചത്.

സെപ്തംബര്‍ മാസത്തിലാണ് മലമ്പുഴ അണക്കെട്ടിലെ കവയില്‍ ഒരു യുവാവ് മുങ്ങി മരിച്ചത്. നിലവില്‍ അണക്കെട്ടുകളുടെ അപകടസാധ്യതകളെപ്പറ്റിയോ മരണച്ചുഴികളെപ്പറ്റിയോ സന്ദര്‍ശകര്‍ക്ക് ഒരു വിവരവും ലഭിക്കാറില്ല. കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചാലും പലരും നിയന്ത്രണം മറികടന്നാണ് പുഴയിലിറങ്ങുന്നത്. നീരൊഴുക്കില്ലായ്‌മയും തെളിഞ്ഞ വെള്ളവുമാണെങ്കിലും മിക്കയിടത്തും പതിവായിരിക്കുന്നത് അപകടങ്ങളാണ്.

അണക്കെട്ടുകളിലേക്കിറങ്ങി മരിച്ചവരുടെ എണ്ണവും നിയന്ത്രണാ നിര്‍ദ്ദേശങ്ങളും ഫലകത്തില്‍രേഖപ്പെടുത്തണമെന്ന ആവശ്യമെല്ലാം ജലരേഖയാവുകയാണ്. അണക്കെട്ടുകളില്‍ കുളിക്കാനിറങ്ങുന്നുവരില്‍ മുങ്ങി മരണം തുടര്‍ക്കഥയാവുമ്പോഴും സൂചനാ ബോര്‍ഡുകളുള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

Kerala

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

Entertainment

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

Kerala

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.