Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രണ്ട് വര്‍ഷത്തിനിടെ മരിച്ചത് ഏഴ് പേര്‍ വാളയാര്‍ അണക്കെട്ടില്‍ മുങ്ങി മരണം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 08:20 pm IST
in Palakkad

വാളയാര്‍: ജില്ലയിലെ അണക്കെട്ടുകളില്‍ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും അണക്കെട്ടുകളില്‍ സന്ദര്‍ശകര്‍ക്കുള്ള സുരക്ഷാ സംവിധാനം കടലാസിലൊതുങ്ങുന്നു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വാളയാര്‍, മലമ്പുഴ അണക്കെട്ടുകളില്‍ മാത്രം മുങ്ങികുളിക്കാനിറങ്ങിയവരില്‍ മരിച്ചവര്‍ പത്തോളം പേരാണ്.

ഇതില്‍ കൂടുതലും വാളയാര്‍ അണക്കെട്ടിലാണെന്നതാണ് പരിതാപകരം. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വാളയാര്‍ അണക്കെട്ടില്‍ മരിച്ച 7 പേരും തമിഴ്‌നാട് സ്വദേശകളും കോളേജ് വിദ്യാര്‍ത്ഥികളുമാണ്. ഇത്രയേറെ മുങ്ങി മരണങ്ങള്‍ നടന്നിട്ടും വാളയാര്‍ അണക്കെട്ടുകളില്‍ അപകട മുന്നറിയിപ്പുള്‍പ്പടെയുള്ള സുരക്ഷാ സംവിധാനം നടപ്പാക്കുന്നതിനെതിരെ ഭരണകൂടത്തിന് നിസ്സംഗതയാണ്.

അതിര്‍ത്തി പാലത്തിന് സമീപത്തെ ചായക്കടകള്‍ക്കു സമീപത്തുകൂടെയിറങ്ങുന്ന ഭാഗത്തെ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡ് എഴുത്തുകള്‍ മാഞ്ഞുപോയിട്ട് വര്‍ഷങ്ങളായി. ഇങ്ങനെയൊരു ബോര്‍ഡുള്ളതുപോലും പലര്‍ക്കുമറിയാത്ത സ്ഥിതിയാണ്. എന്നാല്‍ അണക്കെട്ടിലേക്കിറങ്ങുന്നവരാണ് മുങ്ങിക്കുളിക്കുന്നവരില്‍ അധികവും. പുറത്തുകാണുമ്പോള്‍ അണക്കെട്ട ശാന്തമായൊഴുകുന്നുവെന്നു തോന്നുമ്പോഴും വെള്ളത്തിനിടയില്‍ നിറയെ കുഴികളാണ്.

മരണച്ചുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വളരെ താഴ്ചയുള്ള ഇത്തരം കുഴികളാണ് പലപ്പോഴും കുളിക്കാനിറങ്ങുന്നവരുടെ ജീവനെടുക്കുന്നതെന്നാണ് അഗ്നിശമനസുരക്ഷാസേന ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സാക്ഷ്യം. അണക്കെട്ടിനു സമീപത്തുള്ളവര്‍ അപകടത്തിന്റെ ആഴമറിഞ്ഞാണ് വെള്ളത്തിലിറക്കുമെന്നതിനാല്‍ ഇതറിയാതെയെന്ന അയല്‍നാടുകളില്‍ നിന്നുള്ളവരാണ് അണക്കെട്ടില്‍ മുങ്ങിമരണത്തിന് കീഴടങ്ങുന്നത്.

കഴിഞ്ഞ നവംബര്‍ 19 നാണ് അവസാനമായി വാളയാര്‍ അണക്കെട്ടില്‍ മുങ്ങി മരണം നടന്നത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിലെ 2 വിദ്യാര്‍ത്ഥികളുടെ ജീവനാണ് അന്ന് അണക്കെട്ടുകളിലെ മരണച്ചുഴികള്‍ കവര്‍ന്നെടുത്തത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷാപ്രവര്‍ത്തകര്‍ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതിനു മുമ്പ് 2016 ഏപ്രില്‍, മെയ്, ഒക്‌ടോബര്‍ മാസങ്ങളായി ഓരോ വിദ്യാര്‍ത്ഥി വീതമാണ് അണക്കെട്ടില്‍ മരിച്ചത്.

സെപ്തംബര്‍ മാസത്തിലാണ് മലമ്പുഴ അണക്കെട്ടിലെ കവയില്‍ ഒരു യുവാവ് മുങ്ങി മരിച്ചത്. നിലവില്‍ അണക്കെട്ടുകളുടെ അപകടസാധ്യതകളെപ്പറ്റിയോ മരണച്ചുഴികളെപ്പറ്റിയോ സന്ദര്‍ശകര്‍ക്ക് ഒരു വിവരവും ലഭിക്കാറില്ല. കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചാലും പലരും നിയന്ത്രണം മറികടന്നാണ് പുഴയിലിറങ്ങുന്നത്. നീരൊഴുക്കില്ലായ്‌മയും തെളിഞ്ഞ വെള്ളവുമാണെങ്കിലും മിക്കയിടത്തും പതിവായിരിക്കുന്നത് അപകടങ്ങളാണ്.

അണക്കെട്ടുകളിലേക്കിറങ്ങി മരിച്ചവരുടെ എണ്ണവും നിയന്ത്രണാ നിര്‍ദ്ദേശങ്ങളും ഫലകത്തില്‍രേഖപ്പെടുത്തണമെന്ന ആവശ്യമെല്ലാം ജലരേഖയാവുകയാണ്. അണക്കെട്ടുകളില്‍ കുളിക്കാനിറങ്ങുന്നുവരില്‍ മുങ്ങി മരണം തുടര്‍ക്കഥയാവുമ്പോഴും സൂചനാ ബോര്‍ഡുകളുള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം
Football

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

Sports

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.