Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആനെഗുഡ്ഡെ കുംഭശി വിനായക ക്ഷേത്രം

Janmabhumi Online by Janmabhumi Online
Dec 5, 2017, 12:29 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ആനെഗുഡ്ഡെ കുംഭശി വിനായകക്ഷേത്രം. കര്‍ണാടകത്തിലെ സപ്തമുക്തി ക്ഷേത്രങ്ങളില്‍ ഒന്നത്രെ ഇത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുക്തി നല്‍കുന്നു വിനായകന്‍. കന്നടയില്‍ ആനെഗുഡ്ഡെ എന്നുവച്ചാല്‍ ആനകളുടെ കുന്ന് എന്നാണര്‍ത്ഥം. ഗണേശ ഭഗവാന്റെ ആവാസ സ്ഥലമായതുകൊണ്ട് സ്ഥലനാമം അന്വര്‍ത്ഥമത്രെ.

സിദ്ധിവിനായകന്‍, സര്‍വസിദ്ധി പ്രദായകന്‍ എന്നാണ് ഭഗവാനെ പറഞ്ഞുവരുന്നത്. പാറക്കല്ലില്‍ കൊത്തിയെടുത്ത നിലയിലുള്ള ചതുര്‍ഭുജവിനായകനാണ് ഇവിടെ. വെള്ള അങ്കി ധരിച്ചാണ് ഭഗവാന്‍ നില്‍ക്കുന്നത്. ഭക്തരുടെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുന്ന വരദ ഹസ്തമുദ്രയിലാണ് രണ്ട് കൈകള്‍. മോക്ഷം സാധിപ്പിക്കുന്ന മുദ്രയിലാണ് മറ്റു രണ്ടു കൈകള്‍. ഭാര്‍ഗവ പുരാണവുമായി ബന്ധപ്പെട്ട നിരവധി ശില്‍പ്പങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടതായി കാണാം.

പാണ്ഡവരുടെ കാലത്ത് വരള്‍ച്ച ബാധിച്ച ദേശമായിരുന്നു ഇവിടം. ദേവന്മാരെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാന്‍ യജ്ഞം നടത്തുന്നതിന് അഗസ്ത്യ മഹര്‍ഷി ഇവിടെയെത്തി. കുംഭാസുരന്‍ മഹര്‍ഷിമാരെ ശല്യപ്പെടുത്താനും യജ്ഞത്തിന് വിഘ്‌നം വരുത്താനും ശ്രമമാരംഭിച്ചു. ഈ സമയത്ത് ഗണേശ ഭഗവാന്‍ പാണ്ഡവരില്‍ ശക്തിമാനായ കുന്തീപുത്രന്‍ ഭീമനെ അസുരനിഗ്രഹത്തിന് വാളുമായി അയച്ചു. ഭീമന്‍ പോരാട്ടത്തില്‍ കുംഭാസുരനെ വധിച്ചു. യജ്ഞകര്‍മ്മങ്ങള്‍ വിധിയാംവണ്ണം പൂര്‍ത്തിയാക്കി. ഗണേശഭഗവാന്‍ പ്രത്യക്ഷപ്പെട്ട സ്ഥലമായതുകൊണ്ടാവണം ആനെഗുഡ്ഡെ എന്ന് പേരുവന്നത്.

വിനായക ചതുര്‍ത്ഥി ആഘോഷം ഇവിടെ വളരെ പ്രധാനമാണ്. എല്ലാ മാസത്തെയും ശുക്ലപക്ഷ ചതുര്‍ത്ഥി നാളില്‍ വിശേഷാല്‍ പൂജകളും പതിവുണ്ട്. പ്രധാന വഴിപാടുകളില്‍ തുലാഭാരവും പെടുന്നു. ഉച്ചയ്‌ക്ക് ഭക്തജനങ്ങള്‍ക്കായി പ്രസാദഊട്ട് പതിവാണ്. ഇലയില്‍ ഉണ്ടാക്കിയ ഒരു തരം ഇഡ്ഡലി ഇവിടെ പ്രസാദമായി കിട്ടുന്നു. കൗണ്ടറില്‍ ഇതിന് പണം നല്‍കി കൂപ്പണ്‍ ചോദിക്കണം.

മലയടിവാരത്തിലുള്ള ഹരിഹര ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ഭക്തരില്‍ ചിലര്‍ മല കയറാറുള്ളത്. ഉഡുപ്പിയില്‍നിന്ന് കുന്ദാപ്പൂര്‍ക്ക് പോകുന്ന വഴിയില്‍ ഒരു കുന്നിന്‍ മുകളിലാണ് ക്ഷേത്രം. മംഗലാപുരത്തുനിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ആനെഗുഡ്ഡെ, ഉഡുപ്പിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ; കുന്ദാപ്പൂരില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ. മംഗലാപുരം-ഗോവ ദേശീയപാതയിലാണ് ആനെഗുഡ്ഡെ.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ സപ്തമുക്തി സ്ഥലങ്ങളില്‍ ഗണപതിക്ഷേത്രം ഇതാണ്. പ്രകൃതി മനോഹരമാണ് ഇവിടം. പച്ചിലകള്‍ നിറഞ്ഞ ഉയര്‍ന്ന മരങ്ങള്‍ ധാരാളമുണ്ട്. ഒരു വശത്ത് പശ്ചിമഘട്ട മലനിരകള്‍, മറുവശത്ത് നീലിമയാര്‍ന്ന അറബിക്കടല്‍.

രാവിലെ 5.30ന് നട തുറന്നാല്‍ രാത്രി 8.30ന് അടയ്‌ക്കും. ഗണേശ ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ആദ്യവാരം രഥോത്സവം നടത്താറുണ്ട്. വെളുത്ത വാവ് കഴിഞ്ഞ് നാലാം നാള്‍ വരുന്ന ചതുര്‍ത്ഥി സങ്കഷ്ട അഥവാ സങ്കടഹര ചതുര്‍ത്ഥിയായി ആചരിക്കുന്നു.

അഷ്‌ടോത്തര സഹസ്രനാമാര്‍ച്ചന, മഹാരംഗപൂജ, സഹസ്രനാമാര്‍ച്ചന, ത്രികാലപൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

Kerala

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies