Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോടിയില്‍ പെടാതെ മോദി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:51 am IST
in India

വദനഗര്‍: സര്‍വോദയ സേവാ ട്രസ്റ്റിന്റെ വൃദ്ധസദനത്തിന്റെ വളപ്പിലെ ഷിര്‍ദി സായി ക്ഷേത്രത്തില്‍ വൈകുന്നേരത്തെ ദീപാരാധനയ്‌ക്ക് ശംഖു വിളിക്കുകയായിരുന്നു സോംഭായ് മോദി. എന്തു പറഞ്ഞു പരിചയപ്പെടുത്തണം ഈ എഴുപത്തഞ്ചുകാരനെ. ഇദ്ദേഹത്തിന്റെ ഇളയ അനുജന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നു പരിചയപ്പെടുത്തിയാലോ?

നിയമസഭാ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടു ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗുജറാത്തിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ വദനഗറില്‍ എത്തിയത് നരേന്ദ്ര മോദിയുടെ മൂത്ത സഹോദരനെ കാണാനാണ്. കാലങ്ങളോളം കുടുംബഭരണത്തിന്റെ ആഗോള പ്രതീകമായിരുന്ന ഇന്ത്യയില്‍, പ്രധാനമന്ത്രിയുടെ ജ്യേഷ്ഠനെ ഒരു വൃദ്ധസദനത്തില്‍ കണ്ട മാധ്യമപ്രതിനിധികള്‍ ഞെട്ടി. ഒരാള്‍ പ്രധാനമന്ത്രിയായാല്‍പ്പിന്നെ മകളും പേരക്കുട്ടിയും പിന്നെ അവരുടെ മക്കളും വരെ ഭരിക്കാനായി പിറന്നവര്‍ എന്ന പാരമ്പര്യമുള്ള രാജ്യത്താണ് ഈ കാഴ്ച.

എത്ര നിര്‍ബന്ധിച്ചിട്ടും സോംഭായി മോദി അഭിമുഖത്തിനു തയാറായില്ല. വീട്ടില്‍ നിന്നൊരാള്‍ പഞ്ചായത്തു പ്രസിഡന്റായാല്‍പ്പോലും കുടുംബം അടിമുടി മാറുന്നത് കണ്ടിട്ടുള്ള ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരാണ് ഈ വാക്കുകളില്‍ കൂടുതല്‍ അമ്പരന്നത്. 2001 മുതല്‍ സോംഭായ് ഇവിടെയാണ് താമസം. രക്തദാനക്യാംപുകളും രോഗനിര്‍ണയ ക്യാംപുകളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നു ഇപ്പോള്‍. പ്രധാനമന്ത്രിയുടെ സഹോദരന്‍ എന്ന ശ്രദ്ധ ആഗ്രഹിക്കുന്നില്ല സോംഭായ്. എത്രമാത്രം ശ്രദ്ധ കിട്ടാതിരിക്കുന്നോ അത്രയും സന്തോഷം.

അഭിമുഖം നിരസിച്ച് അദ്ദേഹം പറഞ്ഞു, . സഹോദരന്റെ പ്രധാനമന്ത്രി പദം ഒരിക്കലും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കില്ല എന്നത് എന്റെ ദൃഢമായ നിശ്ചയമാണ്. അഭിമുഖം നല്‍കിയാല്‍പ്പോലും അതു തെറ്റും. നരേന്ദ്ര പ്രധാനമന്ത്രിയായതുകൊണ്ട് എന്റെ ജീവിതം മാറിയിട്ടില്ല. ഈ വൃദ്ധസദനത്തില്‍ എത്രയോ പേര്‍ ജീവിക്കുന്നു, അവരിലൊരാള്‍ മാത്രമാണ് ഞാനും. നിങ്ങള്‍ എന്തിനാണ് എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത്? ഞാന്‍ പ്രധാനമന്ത്രിയുടെ സഹോദരനായതുകൊണ്ടല്ലേ? ആ പ്രത്യേകതപോലും ഭരണത്തിലെ കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കും. എന്റെ അഭിമുഖം എടുക്കുന്നതിനു പകരം നിങ്ങള്‍ വദനഗര്‍ റെയില്‍വേസ്റ്റേഷനിലേക്കു പോകൂ. നരേന്ദ്ര ചായ വിറ്റ സ്റ്റേഷനാണത്. അതിന്റെ നവീകരണം ആ പ്രദേശത്തെ എങ്ങിനെ മാറ്റി എന്നു നിങ്ങള്‍ക്കു കാണാം.

വദനഗറില്‍ പലയിടത്തും നരേന്ദ്ര മോദിയുടെ അടുത്ത ബന്ധുക്കളുണ്ട്. പ്രധാനമന്ത്രിയുടെ ബന്ധുത്വത്തിന്റെ ആനുകൂല്യത്തില്‍ സുഖിച്ചു വാഴുന്നവരല്ല അവര്‍. ഓരോ ദിവസവും അധ്വാനിച്ചു ജീവിക്കുന്നവര്‍. മാധ്യമശ്രദ്ധയില്‍ നിന്ന് എത്രയോ അകന്നു നില്‍ക്കുന്നവര്‍.

മുത്തച്ഛന്‍ മൂല്‍ചന്ദ് മംഗിലാല്‍ മോദി വഴി പ്രധാനമന്ത്രിയുടെ അര്‍ദ്ധ സഹോദരനാണ് അശോക്ഭായ് മോദി. വദനഗറിലെ ഒരു സേവാശ്രമത്തിലാണ് അശോകിനും ഭാര്യ വിമലാബെന്നിനും ജോലി. മാസം അയ്യായിരം രൂപയാണ് വരുമാനം. അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതച്ചെലവിന് അതു പോരാതെ വരും. ഉത്സവകാലമായാല്‍ പട്ടങ്ങളുടേയും പടക്കങ്ങളുടേയും കച്ചവടമുണ്ട് അശോകിന്. മകളുടെ വിവിഹത്തിന് മോദിയുടെ സാന്നിധ്യം, അശോകിന്റെ വലിയ ആഗ്രഹമാണത്.

മോദിയുടെ സഹോദരി അഹമ്മദാബാദിലെ വിശ്‌നഗറിലുണ്ട്, മൂത്ത സഹോദരന്‍ അമൃത് ഭായ് അഹമ്മദാബാദിലെ തന്നെ ഘട്ട്‌ലോഡിയ കോളനിയില്‍ താമസിക്കുന്നു, രാജ്യത്തെ നൂറുകോടി ജനങ്ങളെപ്പോലെ ഞങ്ങളും എന്നേ അവരെല്ലാം കരുതിയിട്ടുള്ളൂ. കുടുംബത്തില്‍ കുറച്ചെങ്കിലും അറിയപ്പെടുന്നത് ഏറ്റവും ഇളയ സഹോദരന്‍ പങ്കജ്ഭായ് ആണ്. അമ്മ ഹീരാബെന്‍, പങ്കജിനൊപ്പമാണ് താമസം. അമ്മയെ കാണാന്‍ മോദി ഇടയ്‌ക്കൊക്കെ എത്തുന്നതുകൊണ്ട് ആ മൂന്നു മുറി വീട് പലര്‍ക്കും പരിചിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.