Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചെണ്ട വിസ്മയം നൂറിന്റെ നിറവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 01:46 am IST
in Thiruvananthapuram

വിഴിഞ്ഞം: നൂറുവയസ്സിന്റെ പൂര്‍ണതയിലേക്ക് കാലുകുത്തുമ്പോഴും ചെണ്ടമേളമെന്ന ആവേശം പുഷ്‌കരനാശാന് കരുത്ത് തന്നെയാണ്. പാച്ചല്ലൂര്‍ ചാന്നാരുവിളാകത്ത് വീട്ടിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത് ചെണ്ട പഠിപ്പിക്കുന്നതിന്റെ ശബ്ദ ഘോഷമാണ്. പ്രായം ശരീരത്തില്‍ വീഴ്‌ത്തിയ ചുളിവുകള്‍ ഒന്നും താളബോധത്തെ തകര്‍ക്കാന്‍ പോന്നവയല്ല എന്ന് തെളിയിക്കുകയാണ് ആശാന്‍. മൂത്തമകനായ രാധാകൃഷ്ണനാണ് 25 ലധികം വരുന്ന കുട്ടികള്‍ ഉള്‍പ്പെട്ട ശിഷ്യരെ ചെണ്ടയുടെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്നത്. കേള്‍വി ശക്തി കുറവാണെങ്കിലും ചെറിയ താളപ്പിഴകള്‍ പോലും ചൂണ്ടിക്കാണിച്ച് പുഷ്‌കരനാശാന്‍ സമീപത്ത് തന്നെയുണ്ടാകും.

തന്റെ പതിനാലാമത്തെ വയസിലാണ് ആദ്യമായി ചെണ്ടമേളത്തിനായി ഉത്സവ പറമ്പിലെത്തിയതെന്ന് ആശാന്‍ ഓര്‍ത്തെടുക്കുന്നു. ശാരീരികമായ അസ്വസ്ഥകള്‍ മൂലം ഏറെനേരം നില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ മേളത്തിന് പോകാത്തത്. അഞ്ചുവര്‍ഷം മുമ്പുവരെ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.

തെക്കന്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റുവും പ്രായംകൂടിയ ചെണ്ട വിദ്വാനാണ് പുഷ്‌കരനാശാന്‍. ഇദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയില്‍പെട്ടവരാണ് നിലവിലെ ഭൂരിഭാഗം ചെണ്ടമേളക്കാരും. ആയിരത്തിലധികം ഉത്സവ സ്ഥലങ്ങളില്‍ മേളം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങളിലും മറ്റ് ആഘോഷവേദികളിലും ഒരുകാലത്ത് ഇദ്ദേഹത്തിന്റെ മേളം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഓണാഘോഷങ്ങളും ജലോത്സവങ്ങളും ഉള്‍പ്പെടെ വലിയ ജനസാന്നിധ്യമുള്ള പരിപാടികള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പെ ബുക്കിംഗ് എത്തുമായിരുന്നു.

പ്രശസ്തമായ പാച്ചല്ലൂര്‍ ക്ഷേത്രത്തിലെ തങ്ക തിരുമുടി എഴുെന്നള്ളത്തിന് ആശാന്റെ മേളം കൂടിയാകുമ്പോഴാണ് പൂര്‍ണത ഉണ്ടാകുക എന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സാംസ്‌കാരികകേരളം പുഷ്‌കരനാശാനെ അവഗണിച്ചതില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്. മണ്‍കട്ട കൊണ്ട് നിര്‍മിച്ച ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇദ്ദേഹത്തിന്റെയും മക്കളുടെയും താമസം. ടാര്‍പോളിന്‍ കൊണ്ടുള്ള മേല്‍ക്കൂരയ്‌ക്ക് എത്ര നാള്‍ മഴയെ ചെറുക്കാനാകും എന്നതും ചോദ്യചിഹ്നമാണ്. പുതിയ തലമുറയില്‍ പെട്ട കലാകാരന്‍മാര്‍ക്ക് പോലും നിരവധി ആദരവുകള്‍ ലഭിക്കുമ്പോഴും നൂറുതികയുന്ന ഈ പ്രതിഭയെ തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്.

പക്ഷേ പരാതികളും പരിഭവങ്ങളും പങ്കുവയ്‌ക്കാത്ത പുഷ്‌കരനാശാന് ഈ പ്രായത്തിലും ചെണ്ടമേളം എന്ന കലാരൂപത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നതിലാണ് വ്യാകുലത. ഈ പാരമ്പര്യ കലയെ നിലനിറുത്താനും അര്‍ഹമായ ആദരവ് നല്‍കാനും സാംസ്‌കാരികവകുപ്പ് തയ്യാറാകണം എന്നാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ഥന. മേളത്തഴക്കത്തിന്റെ പരിപൂര്‍ണതയില്‍ താളപ്പിഴവില്ലാതെ ഈ മനുഷ്യന്‍ ജീവിക്കുന്നതും അതിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

India

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

Kerala

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.