Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പിലെ പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 08:11 pm IST
in Kannur

കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചുകടന്ന് ആര്‍എസ്എസ് ഖണ്ഡ് സേവാ പ്രമുഖിനും മാതാവിനും സഹോദരങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെ പോലീസ് നടത്തിയ അതിക്രമം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി.

പോലീസ് അതിക്രമത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് സേവാ പ്രമുഖ ബിനോയ്‌യുടെ മാതാവ് കൃഷ്ണവേണിയാണ് പോലീസിന്റെ അനധികൃത നടപടിക്കെതിരെ ഇരുകമ്മീഷനുകള്‍ക്കും മുഖ്യമന്ത്രി, ഡിജിപി, എസ്പി, പോലീസ് കംപ്ലെയന്റ് അതോറിറ്റി എന്നിവര്‍ക്കും പരാതി നല്‍കിയത്.

താന്‍ ജോലിചെയ്തുവരുന്നതും തന്റെ മകനും സഹോദരന്‍ ബൈജുവും ചേര്‍ന്ന് നടത്തിവരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പോലീസ് അതിക്രമിച്ച് കടക്കുകയും അശ്ലീല ഭാഷയില്‍ തെറി അഭിഷേകം നടത്തുകയും കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സ്ഥാപനം അടിച്ചുതകര്‍ത്ത് പതിനായിരത്തിലധികം രൂപയുടെ നഷ്ടം വരുത്തി. തന്റെ സഹോദരനായ റോഷിദ് ബാബുവിനെയും ബൈജുവിനെയും മകന്‍ വിപിനിനെയും തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

കൂടാതെ സ്ഥാപനത്തിലെ മേശവലിപ്പിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കൂത്തുപറമ്പിലെ ഗോകുലത്തെരുവില്‍ താമസിച്ചിരുന്ന താനും മക്കളും ഏതാനും നാളുകളായി കൈതേരിക്കപ്പണ എന്ന സ്ഥലത്താണ് താമസിക്കുന്നത്. എന്നാല്‍ മകന്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനും കൂത്തുപറമ്പ് ഖണ്ഡ് സേവാപ്രമുഖുമായി എന്ന ഒറ്റക്കാരണത്താല്‍ കുടുംബത്തെ ആകെ സിപിഎം നിരന്തരം വേട്ടയാടുകയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

വീട്ടുവരാന്തയില്‍ റീത്തുവെച്ചും, ബോംബെറിഞ്ഞും ഊരുവിലക്ക് കല്‍പിച്ചും സിപിഎം അസഹിഷ്ണുത തുടരുകയാണ്. മകന്‍ ബിനോയ് വീട്ടില്‍ വരുന്നതും പോകുന്നതും ഭയപ്പാടോടു കൂടിയാണെന്നും ഒരു ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയാണെന്നും പരാതിയില്‍ പറയുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് നഗര പരിസരങ്ങളിലെയും മറ്റും നിരവധി ആളുകള്‍ ദിനംപ്രതി എത്തിച്ചേരാറുണ്ട്.

സ്ഥാപനത്തില്‍ വരുന്ന ആളുകള്‍ സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുവെന്നും അതിനാല്‍ സ്ഥാപനം അടച്ചുപൂട്ടണമെന്നും സിപിഎം പരസ്യമായി പ്രഖ്യാപനം നടത്തിയിരുന്നു. സ്ഥാപനം പൂട്ടിക്കുമെന്ന് കാണിച്ച് നഗരത്തില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. 9ന് ഉച്ചയോടെ അകാരണമായി തന്റെ പരിധിയിലല്ലാത്ത ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് കതിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പോലീസുകാര്‍ എത്തുകയും അസഭ്യ വര്‍ഷം നടത്തുകയും തന്നെയും മകനെയും ഓഫീസ് ജീവനക്കാരെയും തല്ലിച്ചതച്ചുവെന്നും ഗുരുതരമായി പരിക്കേറ്റ താനും സഹോദരനായ റോഷിത് ബാബുവും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു പരാതിപോലും സ്ഥാപനത്തിനെതിരെയോ ജീവനക്കാര്‍ക്കെതിരെയോ പോലീസിന് ലഭിക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. യാതൊരു സെര്‍ച്ച് വാറണ്ടുമില്ലാതെയാണ് കൂത്തുപറമ്പ് എസ്‌ഐയുടെയും സിഐയുടെയും അനുവാദമില്ലാതെ കതിരൂര്‍ എസ്‌ഐയും സംഘവും സ്ഥാപനത്തിലെത്തി അക്രമവും മര്‍ദ്ദനവും നടത്തിയതെന്നും ഇവര്‍ പരാതിയില്‍പറഞ്ഞു.

നിരപരാധികളായ തന്റെ മകനുള്‍പ്പെടെ രണ്ടുപേരെ കള്ളക്കേസെടുത്ത് ജയിലിലടച്ചിരിക്കുകയാണെന്നും ഈ നീതിനിഷേധത്തില്‍ അടിയന്തിരമായി ഇടപെട്ട് ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തിര ശിക്ഷാ നടപടികൈക്കൊള്ളാന്‍ തയ്യാറാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.