Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കല്ലറയില്‍ വെട്ടിനിരത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 02:27 pm IST
in Thiruvananthapuram

കല്ലറ: സിപിഎം കല്ലറ ലോക്കല്‍ സമ്മേളനത്തില്‍ അംഗങ്ങളെ കൂട്ടത്തോടെ വെട്ടിനിരത്തി. പാര്‍ട്ടിയില്‍ ചിലരുടെ നടപടികളെ ചോദ്യം ചെയ്തവരെയും എതിര്‍ത്തവരെയുമാണ് ഒഴിവാക്കിയത്. പകരം നേതൃത്വത്തോട് എതിരഭിപ്രായമില്ലാത്തവരെ ഉള്‍പ്പെടുത്തി. പാര്‍ട്ടിയിലെ പ്രാദേശികനേതാക്കള്‍ക്കെതിരെ കൈക്കൂലിയുള്‍പ്പെടെയുളള വന്‍ അഴിമതിയാരോപണവും ഉയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ വന്‍പൊട്ടിത്തെറിക്കിടയാക്കും.

ലോക്കല്‍കമ്മിറ്റയംഗങ്ങളായിരുന്ന സൈനുലാബ്ദീന്‍, സദാശിവന്‍, ബേബി, ഗിരീഷ്, പ്രസന്നന്‍, രാജേന്ദ്രന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. സമ്മേളനത്തില്‍ ഇവരില്‍ ചിലരോട് സ്വമേധയാ ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നും നേതാക്കള്‍ രഹസ്യതാക്കീത് നല്‍കിയതായാണ് സൂചന. ഇതിന്റെയടിസ്ഥാനത്തില്‍ ഇവരെല്ലാം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്കല്‍കമ്മിറ്റിയില്‍ തുടരാന്‍ കഴിയില്ലെന്ന് സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രദേശികനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളോടും സമീപനങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കമ്മറ്റിയില്‍നിന്ന് പിന്മാറിയവരുമുണ്ടെന്ന് അടക്കം പറയുന്നുണ്ട്.

ഇവര്‍ പിന്മാറിയപ്പോള്‍ പുതിയ അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. സലാഹുദ്ദീന്‍, സുനില്‍ കെ. നായര്‍, നിഥിന്‍, അജയന്‍, സൂരജ്, റീന എന്നിവരെയാണ് പുതുതായി ലോക്കല്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ നേരത്തേ തന്നെ നേതൃത്വം നിശ്ചയിച്ചുറപ്പിച്ച് പാനല്‍ തയ്യാറാക്കിയിരുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. പഴയലോക്കല്‍ സെക്രട്ടറിയായ സതീഷാണ് ഇക്കുറിയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കല്ലറയില്‍ സിപിഎമ്മിനുളളില്‍ അടുത്തകാലത്തായി രൂപം കൊണ്ട കോക്കസിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് ഈ അഴിച്ചുപണിയോടെ പാര്‍ട്ടി എത്തപ്പെട്ടിട്ടുണ്ട്.

എതിര്‍ശബ്ദം മുഴക്കിയിരുന്നവരെ കൂട്ടത്തോടെ ഒഴിവാക്കിയത് പാര്‍ട്ടിക്കുളളില്‍ വന്‍ ചര്‍ച്ചയ്‌ക്കിടയാക്കി. ജനസമ്മതിയും പ്രവര്‍ത്തനപാരമ്പര്യവുമുളളവരെയാണ് ലോക്കല്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പകരം കമ്മിറ്റിയിലെത്തിയവരാകട്ടെ വ്യക്തമായ അഭിപ്രായം പോലുമില്ലാത്തവരാണെന്നും പറയുന്നു. ഇത്രയും പ്രവര്‍ത്തകരെ ലോക്കല്‍കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയപ്പോള്‍ യാതൊരു ജനപിന്തുണയുമില്ലാത്തയാളെ ഏര്യാകമ്മിറ്റിയിലുള്‍പ്പെടുത്തിയിരിക്കുന്നതിന്റെ പ്രസക്തിയും അണികള്‍ ചോദ്യം ചെയ്യുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വന്തംവാര്‍ഡില്‍ നൂറ്റിത്തൊണ്ണൂറില്‍പരം വോട്ടിന് തോറ്റയാളെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏര്യാകമ്മിറ്റിയിലേക്കെടുത്തത്.

കല്ലറ പഞ്ചായത്ത് സ്വകാര്യവ്യക്തിക്കെതിരെ നടത്തിയിരുന്ന കേസില്‍ തോറ്റത് പ്രദേശികനേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയ സ്വകാര്യവ്യക്തിക്കെതിരെ കഴിഞ്ഞ ഭരണസമിതിയാണ് കോടതിനടപടി തുടങ്ങിവച്ചത്. ഈ കേസില്‍ സ്വകാര്യവ്യക്തിക്കനുകൂലമായ വിധിയുണ്ടാക്കാന്‍ പ്രദേശികനേതൃത്വം ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ഇതേ വ്യക്തിയാണ് ലോക്കല്‍സമ്മേളനത്തിന് വേണ്ട ഭക്ഷണം സംഭാവന ചെയ്തത്.

ചിലര്‍ ഭൂമിയിടപാടുകള്‍ നടത്തിയതായും ബിനാമി ഇടപാടുകള്‍ തകൃതിയായി നടക്കുന്നതായും പാര്‍ട്ടിക്കാര്‍ക്കിടയില്‍ സംസാരമുണ്ട്. പഞ്ചായത്തിന്റെ പല പദ്ധതികളുമായി ബന്ധപ്പെട്ടും അഴിമതിയാരോപണങ്ങളുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ താത്കാലികനിയമനം പോലും പാര്‍ട്ടിനേതൃത്വം പണം വാങ്ങി നടത്തുന്നതുള്‍പ്പെടെയുളള ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഏര്യാസമ്മേളനത്തിന് മുമ്പ് കല്ലറയിലെ വിഷയങ്ങള്‍ പരിഹാരിച്ചില്ലെങ്കില്‍ കാണാമെന്ന് നേതൃത്വത്തെ ചില പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

Kerala

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

Kerala

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

Kerala

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

Kerala

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ബിജെപി വോട്ടെടുപ്പിൽ വിട്ടുനിന്നു

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്‌ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.