Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മാര്‍ക്കിടുന്നത് കേരളം കുട്ടിച്ചോറാക്കിയതിനോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 03:39 pm IST
in Special Article

ജനരക്ഷാ യാത്രയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നതിന്റെ തെളിവാണ് അവര്‍ തിരക്കിട്ട് ദല്‍ഹിയില്‍ നടത്തിയ മാര്‍ച്ച്.ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ഇക്കഴിഞ്ഞ മൂന്നിനു തുടങ്ങി 17 ന് അവസാനിക്കുന്ന ബിജെപിയുടെ ജന രക്ഷായാത്ര സംസ്ഥാനത്തുടനീളം പ്രകമ്പനം സൃഷ്ടിച്ചു കടന്നുപോകുമ്പോള്‍ സിപിഎമ്മും ജിഹാദികളും ഒന്നിച്ച് കേരളം കുട്ടിച്ചോറാക്കുന്ന നടുങ്ങുന്ന യാഥാര്‍ഥ്യങ്ങള്‍ കേരളിയരിലേക്ക് ചാട്ടുളിപോലെ കടക്കുകയാണ്.

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയവും രാജ്യദ്രോഹംപോലും ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ടും കൂടുതല്‍ ചര്‍ച്ചയാവുകയാണ്.കേരളത്തില്‍ അക്രമത്തിന്റെ കണക്കുകള്‍ സര്‍വകാല റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്നു.കഴിഞ്ഞ ആറുമാസംകൊണ്ട് അഞ്ചു ലക്ഷത്തിനടുത്ത കേസുകളാണ് ഉണ്ടായിരിക്കുന്നത്.

പിണറായി ഭരണം പതിമൂന്നു മാസം പിന്നിടുമ്പോള്‍ കേരളത്തിനു കിട്ടുന്ന പാരിതോഷികം!ഇതു ബിജെപി കണ്ടുപിടിച്ച കണക്കല്ല.ക്രൈം റെക്കോഡ്‌സ് ബ്യൂറോവിന്റേതാണ്.എല്ലാ മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജനരക്ഷാ യാത്ര നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഈ സത്യം പുറത്തുവന്നിരിക്കുന്നതെന്നു കൂടി മനസിലാക്കണം.

ജനങ്ങള്‍ ഇടതു മുന്നണിയെ അധികാരത്തിലേറ്റിയതിനു പകപോലെ പിണറായി സര്‍ക്കാര്‍ പകരം നല്‍കിയത് കേരളിയന് സമാധാനമില്ലാത്ത ജീവിതം!കൊല്ലും കൊലയും അക്രമവുമായാണോ എല്ലാം ശരിയാക്കുന്നത്!!ആരെങ്കിലുമൊക്ക വിചാരിച്ചുകാണും എന്തെങ്കിലുമൊക്കെ ശരിയാകുമെന്ന്.

പക്ഷേ ഇങ്ങനേയും ശരിയുണ്ടെന്നു കണ്ട് അവര്‍ ഞെട്ടിയിരിക്കാം.ഈ നടുക്കമേ ബിജെപി വിളിച്ചു പറയുന്നുള്ളൂ.അതിനു കേരളത്തെ മോശമാക്കി ചിത്രീകരിക്കുന്നുവെന്നാണ് സിപിഎം പരാതി പറയുന്നത്.കേരളത്തെ സിപിഎമ്മിനു മോശമാക്കാം.അതു ബിജെപിക്കു വിളിച്ചു പറയാന്‍ പാടില്ല. ഇതെന്തു ന്യായം.

സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ദല്‍ഹിയില്‍ പ്രകടനം നടത്തിയത്.ദല്‍ഹിയിലെ സുഖശീതളതയില്‍ വിപ്‌ളവത്തിന്റെ പൊങ്ങച്ചം വിളിച്ചു പറഞ്ഞ് പാവപ്പെട്ടവന്റെ പട്ടിണി പിന്നെയും വലുതാക്കുന്ന ഈ നേതാക്കളുടെ ശാരീരിക വ്യായാമത്തിനു കൊള്ളാം ഇത്തരം പ്രകടനം എന്നുമാത്രമേ പറയാനുള്ളൂ. കേരളത്തില്‍ നടക്കുന്നത് കേരളീയനു മാത്രമല്ല ഇന്ത്യയ്‌ക്കു മുഴുവനുമറിയാം.

കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാക്കി അതൊന്നും കാണാതെ മന്ത്രിമാരെ വിളിച്ചിരുത്തി മാര്‍ക്കിടുന്ന തിരക്കിലാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍.ഇതിലും വലിയ കോമഡി കേരളം കണ്ടിട്ടില്ല.എന്തായാലും ഇങ്ങനെയൊന്നു ഉപദേശിച്ചവര്‍ക്ക് നല്ല നമസ്‌ക്കാരം പറയണം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

Kerala

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.