Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി റോഡില്‍ മുന്നൂറ്റമ്പതോളം കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 09:35 pm IST
in Palakkad

ഒറ്റപ്പാലം:ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡ് തകര്‍ന്നിട്ടും നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഗുണനിലവാരത്തോടെ നിര്‍മ്മിച്ച റോഡെന്നവകാശപ്പെടുമ്പോഴും കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ നിത്യസംഭവമാകുന്നു.

ഒറ്റപ്പാലം ടി.ബി.റോഡു മുതല്‍ തോട്ടക്കര, വീട്ടാംപാറ, ഷാപ്പുപടി, പനമണ്ണ, കോതകുറുശ്ശി,കീഴൂര്‍ കവല, തൃക്കടേരി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട 17 കിലോമീറ്റര്‍ ദൂരമുള്ള ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡാണ് തകര്‍ന്നിരിക്കുന്നത്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു ദുരിതയാത്ര സമ്മാനിക്കുന്ന ഈ റോഡില്‍ അപകട മരണങ്ങളും വര്‍ധിക്കുന്നുണ്ട്.

ബിഎംആന്‍ഡ്ബിസി സാങ്കേതികവിദ്യകളോടെ നിര്‍മ്മിച്ച റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. മിനിമം ഗ്യാരന്റിയോടെ നിര്‍മ്മിച്ച റോഡിന്റെ പല ഭാഗത്തായി ഏകദേശം മുന്നൂറ്റമ്പതോളം കുഴികളുണ്ട്. രാത്രി കാലങ്ങളില്‍ ഇതു വഴിവരുന്ന വാഹനങ്ങള്‍ കുഴിയറിയാതെ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. അറ്റക്കുറ്റപ്പണികള്‍ക്ക് ടെണ്ടര്‍ നല്‍കിയതായി സൂചനയുണ്ടെങ്കിലും നടപടികളില്‍ വീഴ്ച വരുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മഴ കനത്തതോടെ കുഴിയുടെ വ്യാപ്തി വര്‍ദ്ധിച്ച് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

ഒറ്റപ്പാലം,ചെര്‍പ്പുള്ളശ്ശേരി, അനങ്ങനടി,തൃക്കടീരി. പഞ്ചായത്ത് എന്നിവിടങ്ങളിലൂടെയാണ് 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് കടന്നു പോകുന്നത്.എന്നാല്‍ 2014 മുതല്‍ റോഡിന്റെ അറ്റക്കുറ്റപണികളോ കുഴിയടക്കലോ നടന്നിട്ടില്ലെന്ന ആരോപണമുണ്ട്. കുഴിയടക്കാന്‍ കരാറെടുത്തയാള്‍ മൂന്നു വര്‍ഷമായിട്ടും പണിനടത്താതിരുന്നതാണു റോഡിന്റെ ഈ അവസ്ഥക്കുകാരണം.

ഏഴ് ലക്ഷത്തോളം രൂപയുടെ കരാര്‍ അംഗീകരിച്ചെങ്കിലും പണിപൂര്‍ത്തിയാക്കിയിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നു.

റോഡിന്റെ വശങ്ങളിലുള്ള അഴുക്ക്ചാലുകള്‍ അടഞ്ഞുകിടക്കുന്നത് റോഡില്‍ വെള്ളക്കെട്ടുണ്ടാക്കുന്നതിനും കാരണമായി. വരോട്, മുരുക്കുംപറ്റ, മംഗലം റോസ് 12 കിലോമീറ്ററാണു തകര്‍ന്നു കിടക്കുന്നത്. ഒരാഴ്ച മുമ്പ് വരോട് അത്താണിക്കു സമീപം കോതകുറുശ്ശി സ്വദേശിയുടെ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞത് മുന്നില്‍കണ്ട കുഴി ഒഴിവാക്കാന്‍ ശ്രമിച്ചതാണ്.

രണ്ടു ദിവസം മുമ്പ്‌തോട്ടക്കര വീട്ടാംപാറയില്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോതകുറുശ്ശി ചന്ദനത്തൊടിയില്‍ സക്കീര്‍ ഹുസൈന്‍ (50 ) മരണപ്പെട്ടു. ഇതും റോഡിലെ കുഴി ഒഴിവാക്കാന്‍ നടത്തിയ ശ്രമത്തിനിടെ ഉണ്ടായ അപകടമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ദൈനം ദിനം ഉണ്ടാകുമ്പോഴും പരിഹാരം കണ്ടെത്താന്‍ പി.ഡബ്ല്യൂഡി തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.