Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മേഖലയില്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് നേരെ സി പിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 09:54 pm IST
in Kannur

ഇരിട്ടി: ഇരിട്ടി മേഖലയില്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് നേരെ സിപിഎമ്മിന്റെ വ്യാപക അക്രമം. മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചശേഷം കതകിന് തീയിട്ടു. മുന്നിലെ കൊടിമരം തകര്‍ത്ത് കെട്ടിടത്തിന് മുകളിലേക്ക് വലിച്ചെറിഞ്ഞു. കുന്നോത്ത് കേളന്‍പീടികക്ക് സമീപമുള്ള ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ ഫര്‍ണിച്ചര്‍ കടക്കു നേരെയും അക്രമം നടന്നു. ഞായറാഴ്ച രാത്രി 8 മണിയോടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടയ്‌ക്കുനേരെ കല്ലെറിയുകയായിരുന്നു.

പായം പഞ്ചായത്തിലെ മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയമായി പ്രവര്‍ത്തിക്കുന്ന വീരപഴശ്ശി സാംസ്‌കാരിക കേന്ദ്രത്തിന് നേരെയായാണ് ഞായറാഴ്ച രാത്രിയില്‍ അക്രമം നടന്നത്. കാര്യാലയത്തിന്റെ മുന്നലെ വാതില്‍ ചവിട്ടിപ്പൊളിച്ച് കതകിനു തീയിട്ടു.

ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വിഭാഗ് സേവാ പ്രമുഖ് കെ.സജീവന്‍, ഇരിട്ടി താലൂക്ക് കാര്യവാഹ് എം.രതീഷ്, സേവാപ്രമുഖ് പി.പി.ഷാജി തുടങ്ങിയ നേതാക്കള്‍ മട്ടിണിയിലെ കാര്യാലയവും മറ്റും സന്ദര്‍ശിച്ചു.

ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയാണെന്നു വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ഘോഷയാത്രകളെ പരാജയപ്പെടുത്താന്‍ പല മേഖലകളിലും സിപിഎമ്മും ഘോഷയാത്രകള്‍ നടത്തിയിരുന്നു. ഇത് സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിട്ടി പയഞ്ചേരിയില്‍ ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുത്ത ആദിവാസി യുവാവിന്റെ ജാതിപ്പേര് വിളിച്ചു കൊണ്ടായിരുന്നു അക്രമം. മട്ടിണി മേഖലയിലെ ചില സ്ത്രീകള്‍ കൂട്ടത്തോടെ ബിജെപിയുമായും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കൂട്ടത്തോടെ സിപിഎം വിടുന്നു എന്ന് കണ്ടതോടെയാണ് ഈ മേഖലയില്‍ ഇത്തരം അക്രമങ്ങള്‍ നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നു സജീവന്‍ പറഞ്ഞു.

ഇരിട്ടി മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി മണ്ഡലംകമ്മറ്റി ആരോപിച്ചു. മേഖലയിലെ ബിജെപിയുടെ വളര്‍ച്ചയും ജനരക്ഷാ യാത്രയുടെ ഭാഗമായുള്ള ജനമുന്നേറ്റത്തിലും വിറളിപൂണ്ടാണ് സിപിഎം അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പെരിങ്കരി, കുന്നോത്ത്, മട്ടിണി മേഖലകളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന കുന്നോത്ത് പ്രദേശത്ത് ആര്‍എസ്എസ് കാര്യവാഹിന്റെ ഫര്‍ണിച്ചര്‍ കടയും മട്ടിണി കവലയിലെ ബിജെപി ഓഫീസും കഴിഞ്ഞദിവസം രാത്രി സിപിഎം ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ പയഞ്ചേരി കോളനിയിലെ ആദിവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഭരണത്തിന്റെ തണലില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കു പിന്തുണ നല്‍കുന്ന സമീപനമാണ് ഇരിട്ടി പോലീസ് സ്വീകരിച്ചിരിക്കുന്നത്. അക്രമം തടയുന്നതിന് പകരം ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, അജയകുമാര്‍ നടുവനാട്, പ്രിജേഷ് അളോറ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.