Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരമേറിയ വിടവാങ്ങല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 05:59 pm IST
in World

അബുദാബി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കാണണം എന്നായിരുന്നു ഇമാന്റെ ഏറ്റവും വലിയ ആഗ്രഹം. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ പറന്നിറങ്ങുമ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടി ഇമാന്‍. സെയ്ഫ് ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ ചികിത്സ ആരംഭിച്ചപ്പോള്‍ ബന്ധുക്കള്‍ മാത്രമല്ല ഇന്ത്യയിലെ ജനങ്ങള്‍ ഒന്നാകെ പ്രാര്‍ഥിച്ചു.

സല്‍മാന്‍ ഖാനെ കാണണം എന്ന് ഇമാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സുഖമാകട്ടെ, നിനക്കൊപ്പം ഞാന്‍ നൃത്തം ചെയ്യുമെന്ന് ആശംസിച്ചു മറ്റൊരു താരം ഋത്വിക് റോഷന്‍.

പിറന്നു വീണപ്പോള്‍ അഞ്ചു കിലോ ഭാരമുണ്ടായിരുന്ന ഇമാന്‍ വളര്‍ന്നതിനേക്കാള്‍ മിന്നല്‍ വേഗത്തിലാണ് ഭാരം കൂടിയത്. അഞ്ഞൂറു കിലോ ഭാരമായപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ എന്ന വിശേഷണം. ഇരുപത്തഞ്ചു വര്‍ഷമായി വീടിനുള്ളില്‍ത്തന്നെ. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കടുത്ത വിഷാദം, ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങള്‍ അങ്ങിനെ കുഴപ്പങ്ങള്‍ ഏറെയായിരുന്നു ഇമാന്.

മുംബൈയിലെ ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ രണ്ടു കോടി രൂപ ചെലവിട്ടു എന്നതടക്കം തൊട്ടതും പിടിച്ചതുമെല്ലാം വാര്‍ത്തയായ കാലം. ശസ്ത്രക്രിയകള്‍, മരുന്ന്, ഭക്ഷണക്രമീകരണം…ഇങ്ങനെ മുന്നോട്ടു പോയപ്പോള്‍ ചികിത്സ ഫലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു. മൂന്നാഴ്ചയില്‍ 108 കിലോ കുറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരും ഇമാന്റെ സഹോദരി ഷൈമ അടക്കമുള്ള ബന്ധുക്കളും തമ്മില്‍ ആശയഭിന്നത തുടങ്ങിയതും അക്കാലത്തു തന്നെ.

വഴക്കു മൂത്തപ്പോള്‍ ഇമാനെ അബുദാബിയിലേക്കേു മാറ്റാന്‍ തീരുമാനിച്ചു.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കൈവരിച്ച മലയാളിയായ ഡോ. ഷംസീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ബുര്‍ജീല്‍ ആശുപത്രിയിലാണ് ഇമാനെ പ്രവേശിപ്പിച്ചത്. മുംബൈയിലെ ചികിത്സയിലൂടെ 300 കിലോ തൂക്കം കുറഞ്ഞതോടെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു ഇമാന്റെ ബന്ധുക്കള്‍.

കഴിഞ്ഞ ആഴ്ച മുപ്പത്തേഴാം പിറന്നാളിന് ഇമാന്റെ അമ്മ ഈജിപ്തില്‍ നിന്ന് അബുദാബിയില്‍ എത്തി. എല്ലാവരും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിച്ചത്. പ്രതീക്ഷിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഇമാന്റെ മാറ്റമെന്ന് പിറന്നാള്‍ ആഘോഷത്തിനിടെ ഡോ. ഷംസീര്‍ പറഞ്ഞിരുന്നു. ചുറ്റുമുള്ളവരോട് ആശയവിനിമയം നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഇമാനില്‍ മാറ്റങ്ങള്‍ വന്നത് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇമാന്‍ വിടപറഞ്ഞു. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ യാത്രയായി എന്ന ഒരു പതിവ് ഉപസംഹാരത്തിന് ഇനി പ്രസക്തിയില്ല. നിശ്ചലയായി അലക്‌സാന്‍ഡ്രിയയിലേക്കു തിരിച്ചു പറക്കുമ്പോള്‍ ഇമാന് ആ വിശേഷണമില്ല…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.