Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:10 pm IST
in Palakkad

കഞ്ചിക്കോട്:ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് നടക്കുന്ന മിക്കകുറ്റകൃത്യങ്ങളിലും അന്യസംസ്ഥാ സംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ രേഖകളോ നിയന്ത്രണങ്ങളോ ഇല്ലാത്തതിനാല്‍ കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുള്ളതായി കണക്കുകള്‍.

ഹരിയാന, മണിപ്പൂര്‍, ഒഡിസ, ആസാം, അരുണാചല്‍പ്രദേശ്, ബംഗാള്‍, ബീഹാര്‍, ജാര്‍ഘണ്ഡ്, യു.പി. രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകളടക്കം ഏകദേശം 50 ലക്ഷത്തിലധിം ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

അനുദിനം ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും കൃത്യമായ കണക്കുകളെടുക്കാനോ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനോ താമസം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ ഭരണകൂടമോ പോലീസ് വകുപ്പോ തയ്യാറാകുന്നില്ല. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഒറ്റപ്പാലത്തെ കള്ളനോട്ടുകേസിലും തിരുവേഗപ്പുറയില്‍ മോഷണക്കേസിലും ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ യാത്രക്കാരനെ തലക്കടിച്ചു കൊന്ന കേസിലുമെന്നുവേണ്ട കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസുള്‍പ്പടെ നിരവധി കേസുകളിലെ പ്രധാന പ്രതികള്‍ അന്യസംസ്ഥാനക്കാരാണ്.

തൊഴില്‍ ശാലകളില്‍ ഇവര്‍ക്ക് മതിയായ സുരക്ഷിതത്വമോ മറ്റോ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത നിലയിലാണ് മിക്ക അന്യസംസ്ഥാന തൊഴിലാളികളുടെയും താമസസ്ഥലങ്ങളുള്ളത്. കൂടാതെ സംസ്ഥാനത്തൊഴിലാളികള്‍ കഞ്ചാവുകടത്തിന്റെയും നിരോധിത പുകയിലയുല്‍പ്പന്നത്തിന്റെയും കള്ളക്കടത്തിന്റെയും ക്യാരിയര്‍മാരായിത്തുടങ്ങിയതോടെ ഇവരില്‍ അക്രമവാസനയും കുറ്റകൃത്യങ്ങള്‍ വളരാനുള്ള സാഹചര്യവും ഏറിയിരിക്കുകയാണ്.

ജോലിക്കെത്തുന്നവരുടെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ സ്വദേശവുമായുള്ള മുഴുവന്‍ രേഖകള്‍ പോലീസ് സ്റ്റേഷന്‍,ലേബര്‍ ഓഫീസ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കണമെന്ന മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറക്കുകയാണ്. ഇതൊന്നുമില്ലാതെയാണ് ദിനംപ്രതി അന്യസംസ്ഥാനക്കാര്‍ കേരളത്തിലേക്കത്തിക്കൊണ്ടിരിക്കുന്നത്. നോട്ടു നിരോധനത്തെത്തുടര്‍ന്ന് കുറച്ചുപേര്‍ കേരളം വിട്ടുപോയിരുന്നെങ്കിലും ഒരു ഇടവേളക്ക് ശേഷം വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകള്‍ക്കുപുറമെ വ്യവയാസ മേഖലകളില്‍ ഇവരുടെ സാന്നിദ്ധ്യമാണുള്ളത്.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തില്‍ ജോലി സാധ്യത കുറഞ്ഞ സാഹചര്യമുണ്ടായപ്പോള്‍ ഇവിടെ നിന്ന് മലേഷ്യ, സിംഗപ്പൂര്‍,ബര്‍മ്മ,കൊളംബോ എന്നിവിടങ്ങളിലേക്ക് ആളുകള്‍ പോയ സമയത്താണ് കേരളത്തിലേക്ക് തമിഴ്‌നാട്,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ എത്തിത്തുടങ്ങിയത്.എന്നാല്‍ 1970ന് ശേഷം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ദിച്ചപ്പോള്‍ മലയാളികള്‍ കടല്‍കടക്കാന്‍ തുടങ്ങിയതാണ് കേരളത്തില്‍ ഇതര സംസ്ഥാനക്കാരുടെ തൊഴില്‍ കേന്ദ്രങ്ങളായി മാറാന്‍ കാരണമായത്.

വന്‍കിട കമ്പനികള്‍ മുതല്‍ കൂലിപ്പണിക്ക് വരെ അന്യ സംസ്ഥാന തൊഴിലാളികള്‍ രംഗത്തിറങ്ങിയതോടെ തൊഴില്‍ സാധ്യതക്കപ്പുറം ഇവരില്‍ കുറ്റകൃത്യങ്ങളുടെയും സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.എന്തെങ്കിലും സംഭവങ്ങള്‍ നടക്കുമ്പോള്‍ പേരിനു മാത്രം നടപടിയെടുക്കുന്നതല്ലാതെ നാളുകള്‍ കഴിഞ്ഞാല്‍ എല്ലാം തേഞ്ഞുമാഞ്ഞു പോവുന്ന സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു, നാല് ദിവസത്തിനിടെ 2 പേര്‍ മരിച്ചു

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.