Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 07:18 pm IST
in Palakkad

കഞ്ചിക്കോട്:ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് നടക്കുന്ന മിക്കകുറ്റകൃത്യങ്ങളിലും അന്യസംസ്ഥാ സംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ രേഖകളോ നിയന്ത്രണങ്ങളോ ഇല്ലാത്തതിനാല്‍ കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുള്ളതായി കണക്കുകള്‍.

ഹരിയാന, മണിപ്പൂര്‍, ഒഡിസ, ആസാം, അരുണാചല്‍പ്രദേശ്, ബംഗാള്‍, ബീഹാര്‍, ജാര്‍ഘണ്ഡ്, യു.പി. രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകളടക്കം ഏകദേശം 50 ലക്ഷത്തിലധിം ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

അനുദിനം ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും കൃത്യമായ കണക്കുകളെടുക്കാനോ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനോ താമസം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ ഭരണകൂടമോ പോലീസ് വകുപ്പോ തയ്യാറാകുന്നില്ല. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഒറ്റപ്പാലത്തെ കള്ളനോട്ടുകേസിലും തിരുവേഗപ്പുറയില്‍ മോഷണക്കേസിലും ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ യാത്രക്കാരനെ തലക്കടിച്ചു കൊന്ന കേസിലുമെന്നുവേണ്ട കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസുള്‍പ്പടെ നിരവധി കേസുകളിലെ പ്രധാന പ്രതികള്‍ അന്യസംസ്ഥാനക്കാരാണ്.

തൊഴില്‍ ശാലകളില്‍ ഇവര്‍ക്ക് മതിയായ സുരക്ഷിതത്വമോ മറ്റോ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത നിലയിലാണ് മിക്ക അന്യസംസ്ഥാന തൊഴിലാളികളുടെയും താമസസ്ഥലങ്ങളുള്ളത്. കൂടാതെ സംസ്ഥാനത്തൊഴിലാളികള്‍ കഞ്ചാവുകടത്തിന്റെയും നിരോധിത പുകയിലയുല്‍പ്പന്നത്തിന്റെയും കള്ളക്കടത്തിന്റെയും ക്യാരിയര്‍മാരായിത്തുടങ്ങിയതോടെ ഇവരില്‍ അക്രമവാസനയും കുറ്റകൃത്യങ്ങള്‍ വളരാനുള്ള സാഹചര്യവും ഏറിയിരിക്കുകയാണ്.

ജോലിക്കെത്തുന്നവരുടെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ സ്വദേശവുമായുള്ള മുഴുവന്‍ രേഖകള്‍ പോലീസ് സ്റ്റേഷന്‍,ലേബര്‍ ഓഫീസ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കണമെന്ന മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറക്കുകയാണ്. ഇതൊന്നുമില്ലാതെയാണ് ദിനംപ്രതി അന്യസംസ്ഥാനക്കാര്‍ കേരളത്തിലേക്കത്തിക്കൊണ്ടിരിക്കുന്നത്. നോട്ടു നിരോധനത്തെത്തുടര്‍ന്ന് കുറച്ചുപേര്‍ കേരളം വിട്ടുപോയിരുന്നെങ്കിലും ഒരു ഇടവേളക്ക് ശേഷം വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകള്‍ക്കുപുറമെ വ്യവയാസ മേഖലകളില്‍ ഇവരുടെ സാന്നിദ്ധ്യമാണുള്ളത്.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തില്‍ ജോലി സാധ്യത കുറഞ്ഞ സാഹചര്യമുണ്ടായപ്പോള്‍ ഇവിടെ നിന്ന് മലേഷ്യ, സിംഗപ്പൂര്‍,ബര്‍മ്മ,കൊളംബോ എന്നിവിടങ്ങളിലേക്ക് ആളുകള്‍ പോയ സമയത്താണ് കേരളത്തിലേക്ക് തമിഴ്‌നാട്,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ എത്തിത്തുടങ്ങിയത്.എന്നാല്‍ 1970ന് ശേഷം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ദിച്ചപ്പോള്‍ മലയാളികള്‍ കടല്‍കടക്കാന്‍ തുടങ്ങിയതാണ് കേരളത്തില്‍ ഇതര സംസ്ഥാനക്കാരുടെ തൊഴില്‍ കേന്ദ്രങ്ങളായി മാറാന്‍ കാരണമായത്.

വന്‍കിട കമ്പനികള്‍ മുതല്‍ കൂലിപ്പണിക്ക് വരെ അന്യ സംസ്ഥാന തൊഴിലാളികള്‍ രംഗത്തിറങ്ങിയതോടെ തൊഴില്‍ സാധ്യതക്കപ്പുറം ഇവരില്‍ കുറ്റകൃത്യങ്ങളുടെയും സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.എന്തെങ്കിലും സംഭവങ്ങള്‍ നടക്കുമ്പോള്‍ പേരിനു മാത്രം നടപടിയെടുക്കുന്നതല്ലാതെ നാളുകള്‍ കഴിഞ്ഞാല്‍ എല്ലാം തേഞ്ഞുമാഞ്ഞു പോവുന്ന സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.