Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കസീനിക്ക് ശനിയില്‍ അന്ത്യവിശ്രമം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 07:15 pm IST
in World

ന്യൂയോര്‍ക്ക്: ഇരുപതു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കസീനിക്ക് വിട. ശനി ഗ്രഹത്തെപ്പറ്റി പഠിക്കാന്‍ നാസ അയച്ച ഉപഗ്രഹമാണ് കസീനി. ഇന്നലെ ഉപഗ്രഹം ശനിയില്‍ ഇടിച്ചിറക്കി. അതോടെ വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച ഉപഗ്രഹത്തിന് അന്ത്യമായി. ലോകമെമ്പാടുമള്ള ശാസ്ത്രജ്ഞര്‍ കസീനിക്ക് വിട നല്‍കി.

97ല്‍ ഫ്‌ളോറിഡയിലെ കേപ് കനാവറില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ശനിയുടെ ആറ് ഉപഗ്രഹങ്ങളും ശനിയുടെ വലയത്തിനു മുകളിലെ ത്രിമാന രൂപങ്ങളും ഒരു വര്‍ഷത്തോളം ശനിയില്‍ വീശിയടിച്ച കൊടുങ്കാറ്റും കണ്ടെത്തിയിരുന്നു. ശനിയുടെ ഉപഗ്രഹമായ എന്‍സിലോഡ്സില്‍ അതിശീത ജലപ്രവാഹവും ടൈറ്റനില്‍ ഈഥെയ്‌നും മീഥെയ്‌നും ചേര്‍ന്നുള്ള തടാകം ഉണ്ടെന്നും കസീനിയാണ് കണ്ടെത്തിയത്.

390 ഡോളറിന്റെ ബൃഹത് പദ്ധതിയായിരുന്നു ഇത്. 27 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് കസീനി വഴിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 790 കോടി കിലോമീറ്ററുകള്‍ താണ്ടിയ ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നിരുന്നു.

കൊല്ലപ്പെടും വരെ ശനിയെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ നല്‍കിയ കസീനി രാവിലെ എട്ടുമണിയോടെ( 11.55 ഗ്രീന്‍വിച്ച് മീന്‍ ടൈം)യാണ് ശനിയുടെ വാതക നിബിഡമായ പ്രതലത്തിലേക്ക് കൂപ്പുകുത്തിയത്.

ഇന്ധനം തീര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ വാഹനം ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റന്‍, എന്‍സിലോഡ്‌സ് തുടങ്ങിയക്ക് നാശം വരുത്താതിരിക്കാനാണ് ശനിയില്‍ തന്നെ ഇടിച്ചിറക്കിയത്. സമുദ്രങ്ങളുള്ള ഇവയില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവയെ ഭാവി പര്യവേഷണങ്ങള്‍ക്കു വേണ്ടി ഒരു കുഴപ്പവുമല്ലാതെ സംരക്ഷിക്കേണ്ടത് ലോകത്തിന്റ തന്നെ ഉത്തരവാദിത്തമാണ്. അവസാന സമയത്തും കസീനി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്ന, ഞങ്ങളുണ്ടാക്കിയ കസീനിയെ മരണത്തിനു വിട്ടുകൊടുത്തത് കാണാന്‍ വലിയ ദുഖമുണ്ടായിരുന്നു. ലീസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സ്റ്റാന്‍ലി കൗലേ പറഞ്ഞു. പക്ഷെ ദൗത്യം ഭംഗിയായി തന്നെ അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്നു.

മുന്‍പ് മൂന്ന് ഉപഗ്രഹങ്ങള്‍( പയനിയര്‍ 2 വോയേജര്‍ 1, വോയേജര്‍ 2) ശനിയെപ്പറ്റി പഠിക്കാന്‍ അയച്ചിരുന്നുവെങ്കിലും ഇത്രയേറെ ആഴത്തില്‍ ശനിയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ കസീനിക്കു മാത്രേമ കഴിഞ്ഞിരുന്നുള്ളൂ. ഫ്രഞ്ച് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ജിയോവാനി ഡൊമിനിക്കോ കസീനിയെ അനുസമരിച്ചാണ് പേരിട്ടിരുന്നത്. ശനിക്ക് നിരവധി ഉപഗ്രഹങ്ങള്‍ ഉണ്ടെന്ന് 17ാം നൂറ്റാണ്ടില്‍ കണ്ടെത്തിയയാളായിരുന്നു കസീനി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.