Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കസീനിക്ക് ശനിയില്‍ അന്ത്യവിശ്രമം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 07:15 pm IST
in World

ന്യൂയോര്‍ക്ക്: ഇരുപതു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കസീനിക്ക് വിട. ശനി ഗ്രഹത്തെപ്പറ്റി പഠിക്കാന്‍ നാസ അയച്ച ഉപഗ്രഹമാണ് കസീനി. ഇന്നലെ ഉപഗ്രഹം ശനിയില്‍ ഇടിച്ചിറക്കി. അതോടെ വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച ഉപഗ്രഹത്തിന് അന്ത്യമായി. ലോകമെമ്പാടുമള്ള ശാസ്ത്രജ്ഞര്‍ കസീനിക്ക് വിട നല്‍കി.

97ല്‍ ഫ്‌ളോറിഡയിലെ കേപ് കനാവറില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ശനിയുടെ ആറ് ഉപഗ്രഹങ്ങളും ശനിയുടെ വലയത്തിനു മുകളിലെ ത്രിമാന രൂപങ്ങളും ഒരു വര്‍ഷത്തോളം ശനിയില്‍ വീശിയടിച്ച കൊടുങ്കാറ്റും കണ്ടെത്തിയിരുന്നു. ശനിയുടെ ഉപഗ്രഹമായ എന്‍സിലോഡ്സില്‍ അതിശീത ജലപ്രവാഹവും ടൈറ്റനില്‍ ഈഥെയ്‌നും മീഥെയ്‌നും ചേര്‍ന്നുള്ള തടാകം ഉണ്ടെന്നും കസീനിയാണ് കണ്ടെത്തിയത്.

390 ഡോളറിന്റെ ബൃഹത് പദ്ധതിയായിരുന്നു ഇത്. 27 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് കസീനി വഴിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 790 കോടി കിലോമീറ്ററുകള്‍ താണ്ടിയ ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നിരുന്നു.

കൊല്ലപ്പെടും വരെ ശനിയെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ നല്‍കിയ കസീനി രാവിലെ എട്ടുമണിയോടെ( 11.55 ഗ്രീന്‍വിച്ച് മീന്‍ ടൈം)യാണ് ശനിയുടെ വാതക നിബിഡമായ പ്രതലത്തിലേക്ക് കൂപ്പുകുത്തിയത്.

ഇന്ധനം തീര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ വാഹനം ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റന്‍, എന്‍സിലോഡ്‌സ് തുടങ്ങിയക്ക് നാശം വരുത്താതിരിക്കാനാണ് ശനിയില്‍ തന്നെ ഇടിച്ചിറക്കിയത്. സമുദ്രങ്ങളുള്ള ഇവയില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവയെ ഭാവി പര്യവേഷണങ്ങള്‍ക്കു വേണ്ടി ഒരു കുഴപ്പവുമല്ലാതെ സംരക്ഷിക്കേണ്ടത് ലോകത്തിന്റ തന്നെ ഉത്തരവാദിത്തമാണ്. അവസാന സമയത്തും കസീനി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്ന, ഞങ്ങളുണ്ടാക്കിയ കസീനിയെ മരണത്തിനു വിട്ടുകൊടുത്തത് കാണാന്‍ വലിയ ദുഖമുണ്ടായിരുന്നു. ലീസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സ്റ്റാന്‍ലി കൗലേ പറഞ്ഞു. പക്ഷെ ദൗത്യം ഭംഗിയായി തന്നെ അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്നു.

മുന്‍പ് മൂന്ന് ഉപഗ്രഹങ്ങള്‍( പയനിയര്‍ 2 വോയേജര്‍ 1, വോയേജര്‍ 2) ശനിയെപ്പറ്റി പഠിക്കാന്‍ അയച്ചിരുന്നുവെങ്കിലും ഇത്രയേറെ ആഴത്തില്‍ ശനിയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ കസീനിക്കു മാത്രേമ കഴിഞ്ഞിരുന്നുള്ളൂ. ഫ്രഞ്ച് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ജിയോവാനി ഡൊമിനിക്കോ കസീനിയെ അനുസമരിച്ചാണ് പേരിട്ടിരുന്നത്. ശനിക്ക് നിരവധി ഉപഗ്രഹങ്ങള്‍ ഉണ്ടെന്ന് 17ാം നൂറ്റാണ്ടില്‍ കണ്ടെത്തിയയാളായിരുന്നു കസീനി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.