Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനുസ്മരണം നഷ്ടപ്പെട്ടത് ശരികളുടെ ജൈത്രയാത്രക്കാരനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:52 pm IST
in Palakkad

കുറുമാപള്ളി കേശവന്‍ നമ്പൂതിരിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് സ്ഥിതപ്രജ്ഞനായ വിമര്‍ശകനേയും എഴുത്തുകാരനേയുമാണ്. തനിക്ക് ശരിയെന്ന് തോന്നിയത് തെളിയിക്കുവാന്‍ ഏതറ്റം വരെയും പോകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നത് എടുത്ത് പറയേണ്ടതുണ്ട്.

1950ല്‍ മാതൃഭൂമിയിലൂടെയാണ് അദ്ദേഹം എഴുതുത്തുടങ്ങിയത്. എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പറിലെ അപാകതകളേയും വൈകല്യങ്ങളേയും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ധ്യാപകന്‍ കൂടിയിയ അദ്ദേഹം എഴുത്തിലേയ്‌ക്ക് തിരിഞ്ഞത്. താമസിയാതെ സമകാലികപ്രശ്‌നങ്ങളീലേയ്‌ക്ക് ശ്രദ്ധ തിരിച്ചു. വിഷയത്തിന്റെ കാലികപ്രാധാന്യതയായിരുന്നു മാനദണ്ഡം. തനിയ്‌ക്കു ശരിയെന്നുതോന്നുന്നത് ഉറക്കെ പറയുവാനും, അതുകേട്ട് മുഖംചുളിച്ചും, പല്ലുകടിച്ചും, മുഷ്ടിചുരുട്ടിയും അകത്തളങ്ങളില്‍ പ്രതികരിയ്‌ക്കുന്നവരെ സധൈര്യം കവച്ചുവെച്ചുനടന്നും പ്രതികരണങ്ങളില്‍ സ്വന്തമായ വ്യക്തിത്വം നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പത്രാധിപരേയോ, പത്രസ്ഥാപനത്തേയോ ‘ഒക്കെ നന്നായി’ എന്നുപ്രതികരണമെഴുതി സുഖിപ്പിയ്‌ക്കുന്ന കത്തുകള്‍ കുറുമാപ്പള്ളി ഒരിക്കലും എഴുതിയിരുന്നില്ല.

ഏതെങ്കിലും വാര്‍ത്തയോ, ലേഖനമൊ, കുറിപ്പോ പ്രതികരണവിധേയമാണെന്നു തോന്നിയാല്‍ കാര്യങ്ങളുടെ അടിവേര്വരെ പരിശോധിച്ച് ഒരു ഇന്‍ലെന്റില്‍ തന്റെ വ്യക്തമായ അഭിപ്രായം പത്രാധിപര്‍ക്കെഴുതും. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ആയിരുന്നതിനാല്‍ കെ.കേശവന്‍ നമ്പൂതിരി എന്ന പേര് മാറ്റി കുറുമാപ്പള്ളികേശവന്‍ നമ്പൂതിരിയെന്നപേരിലാണ് എഴുതിത്തുടങ്ങിയത്. നിറം മിഥ്യയോ,യാഥാര്‍ത്ഥ്യമോ’ എന്ന വിഷയത്തില്‍ സി.കെ.മൂസത്, ‘ഭാഷയുടെ ഉല്പത്തി ലിംഗ’ത്തില്‍നിന്ന് എന്ന വിഷയത്തില്‍ നടത്തിയ വാദപ്രതിവാദം ശ്രദ്ദേയമായിരുന്നു. കുറുമാപ്പള്ളിയുടെ വാദത്തെ അനുകൂലിച്ച് പലരും എഴുതി. ഒടുവില്‍ മാതൃഭൂമിതന്നെ ഈ സംവാദത്തിന് അവസാനമിടേണ്ടിവന്നു.

‘ജ്യോതിഷം അന്ധവിശ്വാസമാണെന്ന്’ എഴുതിയ പവനനുമായി ആഴ്ചകളോളം നീണ്ടുനിന്ന വാദപ്രതിവാദമുണ്ടായി. ‘അനുഭവങ്ങളിലൂടെ ജനവിശ്വാസമാര്‍ജ്ജിച്ച സയന്‍സാണ് ജ്യോതിഷമെന്ന്, ഇതര മതസ്ഥരുടെ വിശ്വാസങ്ങള്‍കൂടി ഉദാഹരിച്ച് കുറുമാപ്പള്ളി സമര്‍ത്ഥിച്ചപ്പോള്‍ വായനക്കാര്‍ അതംഗീകരിച്ചു. ഇവിടേയും അന്തിമവിജയം ഇദ്ദേഹത്തിനുതന്നെയായിരുന്നു.

‘ജനഗണമന’ ദേശീയഗാനമല്ലെന്നും ‘വന്ദേമാതര’മാണ് ഭാരതത്തിന്റെ ദേശീയഗാനമെന്നും, ടാഗോര്‍പോലും വന്ദേമാതരത്തില്‍ കവിഞ്ഞൊരു ദേശീയഗാനമില്ലെന്ന് പലകുറി എടുത്തുപറഞ്ഞതുമെല്ലാം ഉദ്ധരിച്ച് ഇദ്ദേഹമെഴുതിയ തുറന്നകത്തിന് എതിര്‍വാദമുന്നയിയ്‌ക്കാന്‍ ഒരാള്‍പോലുമില്ലാതെപോയത് ഇദ്ദേഹത്തിന്റെ ശരികളൂടെ ജൈത്രയാത്രയായിരുന്നു.

ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമായി വള്ളുവനാടിന്റെ കലാചരിത്രം എന്ന പുസ്തകം ഇദ്ദേഹത്തിന്റെതായുണ്ട്. സാഹിത്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് പ്രഥമ നാഗ കീര്‍ത്തീപുരസ്‌ക്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.