Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളാപ്പ് അമ്പാടിമുക്കില്‍ സിപിഎം സംഘത്തിന്റെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അശാന്തി വിതയ്‌ക്കുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നതും അക്രമിക്കുന്നതും പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 07:58 pm IST
in Kannur

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ സ്ഥിരമായി സിപിഎം സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് അശാന്തി വിതക്കാന്‍ കാരണമാകുന്നതായി പ്രദേശവാസികളുടെ പരാതി. കളളക്കഥകള്‍ ചമച്ച് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നതും അക്രമിക്കുന്നതും പതിവാകുകയും ചെയ്യുന്നു.

ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഒരുസംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നിരന്തരമായി പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യവും മയക്ക് മരുന്നും കഞ്ചാവുമുള്‍പ്പെടെയുളള വസ്തുക്കള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതായും പരാതിയയുണ്ട്. ഇത്തരത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മേഖലയില്‍ വ്യാപകമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്ന് പറയപ്പെടുന്നു.

ഏതാനും ദിവസം മുമ്പ് പ്രദേശത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന രീതിയില്‍ വ്യാപകപ്രചരണം നടത്തുകയും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. തിരുവോണ തലേനാളിലാണ് സിപിഎം സംഘം പ്രദേശത്ത് അതിക്രമം നടത്തിയത്. അന്നേദിവസം രാവിലെ മുതല്‍ മദ്യപിച്ചും മറ്റും ബഹളമുണ്ടാക്കിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഭിനീത്, പ്രശാന്ത്, ടിറ്റു എന്ന വിപിന്‍, മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അന്ന് വൈകുന്നേരം അതുവഴി വാഹനത്തില്‍ കടന്നുപോയ രണ്ടംഗസംഘത്തെ ഇതേ സിപിഎം-ഡിവൈഎഫ്‌ഐ സംഘം തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. പ്രസ്തുത സമയത്ത് അമ്പാടിമുക്കിലെ ഒരൊറ്റ സംഘപരിവാര്‍ പ്രവര്‍ത്തകരും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇത്തരത്തില്‍ സിപിഎം അധികാരത്തിലെത്തിയ ശേഷം ഇല്ലാക്കഥകളുണ്ടാക്കി പ്രദേശത്തെ ചെറുപ്പക്കാരായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ നിരവധി കളളക്കേസുകളാണ് പോലീസ് ചാര്‍ജ്ജ് ചെയ്തത്.

ഡിവൈഎഫ്‌ഐ നേതാവ് ധീരജ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനായ രജീഷിനോടുളള വ്യക്തിവൈരാഗ്യം തീര്‍ക്കാനായി പാര്‍ട്ടിയെയും ഭരണത്തേയും ഉപയോഗിക്കുകയാണെന്ന് പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞദിവസം നടന്ന സംഭവങ്ങളിലും പ്രദേശത്തെ സംഘപ്രവര്‍ത്തകര്‍ക്കോ രജീഷിനോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ രജീഷുള്‍പ്പെടെയുളള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കളളക്കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. പ്രദേശത്ത് അശാന്തി വിതക്കുകയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കേസെടുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും പോലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.