Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാര്‍ട്ടി പറഞ്ഞവരെ അറസ്റ്റു ചെയ്യാത്തതിന് സിഐയ്‌ക്കു സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 08:09 pm IST
in Pathanamthitta

പന്തളം: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തവരെന്നു പറഞ്ഞ് പാര്‍ട്ടി നല്കിയ ലിസ്റ്റനുസരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് പന്തളം സിഐ ആര്‍. സുരേഷിന്റെ സ്‌പെന്‍ഷനു പിന്നിലെന്നു സൂചന. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി മികവു തെളിയിച്ചതിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് ആര്‍.സുരേഷ്.

ജൂലൈ 28ന് അര്‍ദ്ധരാത്രിയോടെയാണ് കുരമ്പാല ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി.എസ്. രാഘവന്‍പിള്ള സ്മാരക മന്ദിരത്തിനു നേരെ ആകമണമുണ്ടായത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ നിരോധനാജ്ഞ അവഗണിച്ച് സിപിഎം പ്രകടനവും നടത്തിയിരുന്നു. സിപിഎം ജില്ലാക്കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ കള്ളക്കേസില്‍ കുടുക്കാനുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലിസ്റ്റും പോലീസിനു നല്കിയിരുന്നു.

ഇവരെ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 1നു വൈകിട്ട് രണ്ടു സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചെങ്കിലും കേസുമായി ബന്ധമില്ലാത്തതിനാല്‍ സിഐ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയും അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളായ സിപിഎമ്മിന്റെ പ്രമുഖ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായതോടെയാണ് പാര്‍ട്ടി ഇടപെട്ട് സിഐയെ സസ്‌പെന്‍ഡു ചെയ്തതെന്നും അറിയുന്നു.

ഓഫീസിന് കാര്യമായ നാശനഷ്ടം വരാതെ അക്രമം നടന്നതായി വരുത്തിത്തീര്‍ക്കുകമാത്രമാണ് സിപിഎംകാര്‍ കുരമ്പാലയില്‍ചെയ്തതെന്ന്അന്നേ ആക്ഷേപം ഉണ്ടായിരുന്നു. പഴയ നോട്ടീസുകള്‍ കത്തിക്കുകയും കസേരകള്‍ മറിച്ചിടുകയും മാത്രമാണ് ചെയ്തത്. അവിടെ സൂക്ഷിച്ചിരുന്ന കണക്കുകളോ മറ്റെന്തെങ്കിലും രേഖകളോ നഷ്ടപ്പെട്ടുമില്ല. ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഇഎംഎസ്, റ്റി.എസ്. രാഘവന്‍പിള്ള എന്നിവരുടെ ഫോട്ടോകള്‍ക്ക് കേടു വരുത്താതിരുന്നതും അക്രമം സിപിഎം നേതൃത്വത്തിന്റെ നാടകമാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കും തിരിച്ചറിയാന്‍ ഇടയാക്കി. ഇതോടെയാണ് സിപിഎമ്മിന്റെ കള്ളി പുറത്തായത്.

റ്റി.എസ്. രാഘവന്‍പിള്ളയുടെ മകന്‍ ജ്യോതി കുമാറിനെ തഴഞ്ഞ് ബി. പ്രദീപിനെ സെക്രട്ടറി ആക്കിയതാണ് സംഭവത്തിനു പിന്നിലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ പാര്‍ട്ടിക്കുണ്ടാകുന്ന നാണക്കേടൊഴിവാക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെച്ചതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ഇതിനു കൂട്ടുനില്‍ക്കാഞ്ഞതാണ് മികച്ച ഉദ്യോഗസ്ഥനെന്നു പേരെടുത്ത ആര്‍. സുരേഷിനെ പാര്‍ട്ടിക്ക് അനഭിമതനാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.