Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യോഗ്യന്‍, അനുയോജ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:54 pm IST
in Vicharam

ഉപരാഷ്‌ട്രപതിയായി എം. വെങ്കയ്യനായിഡുവിനെ തെരഞ്ഞെടുക്കുകവഴി എംപിമാരുടെ വിവേകമാണ് ഒന്നുകൂടി തെളിഞ്ഞുവന്നത്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് തെളിയിച്ച നേതാവാണ് വെങ്കയ്യ. 19 വര്‍ഷമായി രാജ്യസഭാംഗമാണ്.

കേന്ദ്രമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്ററി കാര്യവകുപ്പുകൂടി കൈകാര്യം ചെയ്തതിനാല്‍ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്‌ട്രപതി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നതിന് വെങ്കയ്യയുടെ പരിചയസമ്പത്ത് ഏറെ സഹായകമാകും.

എന്‍.ടി. രാമറാവു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പഠിച്ചപണിയെല്ലാം പയറ്റിയപ്പോള്‍ തന്ത്രശാലിയായ വെങ്കയ്യയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. അന്ന് ബിജെപിയുടെ നിയമസഭാകക്ഷിനേതാവായിരുന്നു വെങ്കയ്യ. അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയാണ് ഏവരേയും ആകര്‍ഷിക്കുക. പ്രശ്‌നങ്ങള്‍ നന്നായി പഠിക്കും.

സരസമായും പ്രതിയോഗികളെ പരിഹസിച്ചും ജനങ്ങളുടെ കൈയടി നേടാന്‍ അദ്ദേഹത്തിനറിയാം. ‘കര്‍ണാടക കേസരി’ എന്നറിയപ്പെട്ടിരുന്ന ജനസംഘം നേതാവായ ജഗന്നാഥറാവു ജോഷിയുടെ പ്രസംഗശൈലിയായിരുന്നു വെങ്കയ്യയ്‌ക്ക്.

ആന്ധ്ര-തെലുങ്കാന എന്നിവിടങ്ങളില്‍ ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് സ്വാധീനം നന്നായി ഉണ്ടായിരുന്നു. കമ്മ്യൂണിസത്തെ ആഴത്തിലറിയാന്‍ കഴിഞ്ഞതിനാല്‍ അവരുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് ഏറെ പ്രിയമാണുണ്ടാക്കിയത്. ശ്വാസംപോയാലും പ്രാസം തെറ്റാതെ പ്രസംഗിക്കുന്നയാള്‍ എന്ന വിശേഷണം വെങ്കയയ്‌ക്കാണ് നന്നായി ചേരുക.

അലസതയല്ല, ആക്ടീവിസമാണ് വെങ്കയ്യയുടെ മുഖമുദ്ര. ഏതു ഭാഷയാണെങ്കിലും അതൊരു തടസ്സമല്ലാത്ത വ്യക്തികൂടിയാണ് അദ്ദേഹം. ഹിന്ദിക്കും ഇംഗ്ലീഷിനും തെലുങ്കിനും പുറമേ ഒരളവുവരെ തമിഴും വെങ്കയ്യയ്‌ക്ക് വഴങ്ങും. കേരളത്തിന്റെ ഉള്‍പ്രദേശങ്ങള്‍ പോലും അദ്ദേഹത്തിന് പരിചിതവുമാണ്.

ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാക്കുന്നതില്‍ വെങ്കയ്യയുടെ ഈ ശൈലി ഏറെ സഹായകമായിട്ടുണ്ടെന്നതാണ് വസ്തുത. കര്‍ശനമായ പാര്‍ട്ടി ബോധം നിലനിര്‍ത്തുമ്പോള്‍ത്തന്നെ സൗമ്യമായ പെരുമാറ്റത്തിലൂടെ പാര്‍ട്ടി ഭേദമില്ലാതെ സൗഹൃദം സ്ഥാപിച്ച നേതാവുകൂടിയാണ് വെങ്കയ്യ.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പട്ടികവിഭാകത്തില്‍പ്പെട്ട രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായി. പ്രധാനമന്ത്രിയാകട്ടെ പശ്ചിമ ഗുജറാത്തില്‍ നിന്നുള്ള പിന്നാക്കവിഭാഗത്തില്‍പ്പെട്ട നരേന്ദ്രമോദി. മൂന്നാമത്തെ ഏറ്റവും വലിയ ഭരണഘടനാസ്ഥാനമായ ഉപരാഷ്‌ട്രപതിയായി ദക്ഷിണേന്ത്യക്കാരനായ വെങ്കയ്യ നായിഡുവുമായി. ഈ സ്ഥാനത്തിന് ഏറ്റവും യോഗ്യനും അനുയോജ്യനുമാണ് വെങ്കയ്യ എന്ന് നിസംശയം പറയാം.

ലോക്‌സഭയില്‍ എന്‍ഡിഎക്ക് നല്ല ഭൂരിപക്ഷമുണ്ട്. രാജ്യസഭയില്‍ അത്രയ്‌ക്ക് പോരാത്ത സാഹചര്യത്തില്‍ എല്ലാ കക്ഷികളിലേയും അംഗങ്ങളുമായി നല്ല പരിചയവും സൗഹൃദവുമുള്ള ആളുതന്നെയാവണം ഉപരാഷ്‌ട്രപതി.

ഹിന്ദിയും നന്നായി വശമുള്ള വെങ്കയ്യ സര്‍വ്വസമ്മതനായ രാജ്യസഭാദ്ധ്യക്ഷനാകുമെന്ന് ആശിക്കാം. നേരത്തെ ജനസംഘം നേതാവിയിരുന്ന ഭൈറോണ്‍സിംഗ് ഷെഖാവത്ത് ഈ സ്ഥാനത്ത് നന്നായി ശോഭിച്ച കാര്യം വിസ്മരിച്ചുകൂടാ.

ആന്ധ്രപ്രദേശിലെ ജനസംഘത്തിന്റെ യുവജന വിഭാഗം പ്രസിഡന്റായി ആരംഭിച്ച പ്രവര്‍ത്തനം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തി. അതിനുശേഷം ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ആരംഭിച്ച് പടിപടിയായുള്ള കയറ്റമാണ് നായിഡുവിന്റെത്. കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ് ആന്ധ്രപ്രദേശില്‍ അദ്ദേഹത്തിനു എംഎല്‍എ സ്ഥാനം നേടിക്കൊടുത്തത്. ബിജെപി നിയമസഭാകക്ഷി നേതാവായും, 1993ലും 2000ലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് പ്രസിഡന്റുമായി.

അടല്‍ ബിഹാരി വാജ്‌പോയി മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഈ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി വെങ്കയ്യ തിരുവനന്തപുരത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ വിഷമദ്യദുരന്തമുണ്ടായി.

41 പേര്‍ മരണപ്പെട്ട സംഭവത്തോടനുബന്ധിച്ച് പാര്‍ട്ടി പരിപാടികള്‍ റദ്ദാക്കിയ മന്ത്രി നായിഡു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദുരന്തത്തില്‍പ്പെട്ടവരെ സന്ദര്‍ശിക്കുകയും വകുപ്പുമന്ത്രി ശിവദാസമേനോനുമായി ചര്‍ച്ചനടത്തുകയും ചെയ്തു. ദുരന്തനിവാരണത്തിന് കേന്ദ്ര പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ആമുഖം വേണ്ടാത്ത നേതാവെന്നാ ണ് ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മുഖമായ വെങ്കയ്യയെ ഉപരാഷ്‌ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനിടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. നര്‍മവും ലാളിത്യവും ചേര്‍ന്ന ശൈലിയില്‍ മണിക്കൂറുകളോളം പ്രസംഗിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത വ്യക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.